തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് മന്ത്രിസഭ യോഗം അനുമതി നല്‍കി. നേരത്തേ ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനുശേഷം പർച്ചേഴ്സ് ഓർഡർ നൽകാനുള്ള തീരുമാനം മന്ത്രിസഭ മരവിപ്പിച്ചിരുന്നു. ഉയർന്ന വിലക്ക് വാക്സിൻ സംഭരിക്കേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന ധനവകുപ്പിന്‍റെ അഭിപ്രായത്തെ തുടർന്നായിരുന്നു ഇത്.

കഴിഞ്ഞ വർഷത്തെക്കാൾ വയ്ലിന് 112 രൂപ അധികമായതിനാൽ സംഭരണ തീരുമാനം സർക്കാറിന് വിടാമെന്നായിരുന്നു മെഡിക്കല്‍ സര്‍വിസസ് കോർപറേഷന്‍ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. ഇതുപ്രകാരമുള്ള ഫയൽ ധനവകുപ്പിന് അയക്കുകയും ചെയ്തു. ഇതിനിടെ, മെഡിക്കല്‍ സര്‍വിസസ് കോർപറേഷന്‍ 1.125 ലക്ഷം വയ്ൽ വാക്സിൻ സംഭരിക്കാൻ ഓർഡർ നൽകി. 2.97 കോടി രൂപയുടെ ഓർഡർ സർക്കാർ തീരുമാനം വരുന്നമുറക്ക് സാധൂകരിക്കാമെന്ന ധാരണയിലായിരുന്നു നടപടി.

എന്നാൽ, വില കൂടുതലാണെന്ന് ഒരിക്കൽ നിലപാടെടുത്ത കോർപറേഷൻ, ഉയർന്ന വിലക്ക് ഓർഡർ നൽകാനെടുത്ത തീരുമാനത്തിൽ ധനവകുപ്പ് ചോദ്യം ഉന്നയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്തെന്നും കേരളത്തിന് അടിസ്ഥാന വിലക്കാണ് വാക്സിൻ ലഭിക്കുന്നതെന്നും കോർപറേഷൻ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചിക്കൻപോക്സിനെ സൂക്ഷിക്കുക

വേനൽകാലമായതോടെ പകർച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്. ചിക്കൻപോക്സ് പടർന്നുപിടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നു ആരോഗ്യവകുപ്പ്. വേരിസില്ലാ സോസ്റ്റർ എന്ന വൈറസ് മൂലമുണ്ടാവുന്ന ചിക്കൻപോക്സ് കുട്ടികൾക്ക് വരുന്ന ഒരു സാധാരണ അസുഖമായാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസങ്ങളുടെ പ്രയാസങ്ങൾക്കും ഔഷധസേവക്കും ശേഷം ഭേദമാവുകയും ചെയ്യും. എന്നാൽ,

സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യുക

ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാവാത്ത മനുഷ്യരില്ല. തിരിച്ചടികള്‍ നമ്മളെ സമ്മര്‍ദ്ദത്തിലാക്കുമെന്നതില്‍ സംശയമില്ല. കാര്യങ്ങള്‍ വേഗത്തിലും ഊര്‍ജസ്വലമായും ചെയ്യാന്‍ ചെറിയ അളവില്‍ മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ നല്ലതുമാണ്. എന്നാല്‍ നിയന്ത്രണാതീതമായ സമ്മര്‍ദ്ദം ഒരാളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു. ശാരീരിക-മാനസിക സമ്മര്‍ദ്ദങ്ങളോ പിരിമുറുക്കങ്ങളോ

ജീന്‍ മ്യൂട്ടേഷന്‍ ഓട്ടിസത്തിന് കാരണമാകാമെന്ന് ആർ.ജി.സി.ബി പഠനം

തിരുവനന്തപുരം: മനുഷ്യരിലെ ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാണപ്പെടുന്ന ടി.എൽ.എക്സ് 3 ജീനില്‍ നടക്കുന്ന മ്യൂട്ടേഷന്‍ ഓട്ടിസത്തിന് കാരണമാകാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആർ.ജി.സി.ബി) പഠനം. മസ്തിഷ്ക വളര്‍ച്ചയില്‍ പ്രവര്‍ത്തനപരമായ അപാകതകള്‍ക്ക് കാരണമാകുന്ന കുട്ടികളിലെ ഓട്ടിസത്തിന് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങള്‍ കാരണമാകാം.