തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് മന്ത്രിസഭ യോഗം അനുമതി നല്‍കി. നേരത്തേ ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനുശേഷം പർച്ചേഴ്സ് ഓർഡർ നൽകാനുള്ള തീരുമാനം മന്ത്രിസഭ മരവിപ്പിച്ചിരുന്നു. ഉയർന്ന വിലക്ക് വാക്സിൻ സംഭരിക്കേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന ധനവകുപ്പിന്‍റെ അഭിപ്രായത്തെ തുടർന്നായിരുന്നു ഇത്.

കഴിഞ്ഞ വർഷത്തെക്കാൾ വയ്ലിന് 112 രൂപ അധികമായതിനാൽ സംഭരണ തീരുമാനം സർക്കാറിന് വിടാമെന്നായിരുന്നു മെഡിക്കല്‍ സര്‍വിസസ് കോർപറേഷന്‍ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. ഇതുപ്രകാരമുള്ള ഫയൽ ധനവകുപ്പിന് അയക്കുകയും ചെയ്തു. ഇതിനിടെ, മെഡിക്കല്‍ സര്‍വിസസ് കോർപറേഷന്‍ 1.125 ലക്ഷം വയ്ൽ വാക്സിൻ സംഭരിക്കാൻ ഓർഡർ നൽകി. 2.97 കോടി രൂപയുടെ ഓർഡർ സർക്കാർ തീരുമാനം വരുന്നമുറക്ക് സാധൂകരിക്കാമെന്ന ധാരണയിലായിരുന്നു നടപടി.

എന്നാൽ, വില കൂടുതലാണെന്ന് ഒരിക്കൽ നിലപാടെടുത്ത കോർപറേഷൻ, ഉയർന്ന വിലക്ക് ഓർഡർ നൽകാനെടുത്ത തീരുമാനത്തിൽ ധനവകുപ്പ് ചോദ്യം ഉന്നയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്തെന്നും കേരളത്തിന് അടിസ്ഥാന വിലക്കാണ് വാക്സിൻ ലഭിക്കുന്നതെന്നും കോർപറേഷൻ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി അറിയിച്ചു. എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും

സംസ്ഥാനത്ത് 59 പഞ്ചായത്തുകൾ ക്ഷയരോഗമുക്തം

തൃശൂർ: സംസ്ഥാനത്തെ 59 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും സമ്പൂർണ ക്ഷയരോഗ മുക്തി നേടിയതായി സംസ്ഥാന ടി.ബി ഓഫിസർ ഡോ. രാജാറാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുമ്പാവൂരാണ് പരിപൂർണ രോഗമുക്തമായ ആദ്യ നഗരസഭ. കേരളത്തിൽ 2023ലെ കണക്കുപ്രകാരം 21,941 ക്ഷയ രോഗികളുണ്ട്. അധികവും പുരുഷന്മാരാണ്.

പ്രതിരോധം ഊർജിതം; എയ്ഡ്സ് കേസുകൾ കുറയുന്നു

കോഴിക്കോട്: കേരളത്തിൽ പുതുതായി എയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. പരിശോധന ഗണ്യമായി വർധിപ്പിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈവർഷം ഒക്ടോബർവരെ 1920271 പേരിൽ പരിശോധന നടത്തിയപ്പോൾ 1065 പേരിലാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. 2023ൽ 1687415 പേരെ പരിശോധനക്ക്