നല്ലത് ഓർത്തെടുക്കാം

ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളായിരിക്കും, നന്നായി നടന്നവയേക്കാൾ നാം ഓർത്തിരിക്കുക. തെറ്റായി സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പലരും തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തിയിട്ടുമുണ്ടാവുക. അതിനാൽ, നല്ലതിനെ ബോധപൂർവംതന്നെ ഓർത്തെടുക്കുക. നിങ്ങൾ കൃതജ്ഞനായിരിക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് എന്നും രാവിലെ എഴുതിവെക്കുന്നത് ഇതിനുള്ള ഒരു വഴിയാണ്. കിട്ടില്ലെന്നു കരുതിയ ട്രെയിൻ കിട്ടി എന്നതു പോലെ, കുഞ്ഞു കാര്യങ്ങളായാലും എഴുതുക.�

ഒന്നും ചെയ്യാതെയുമിരിക്കാം

അൽപനേരത്തേക്ക് ഒന്നും ചെയ്യാതെയുമിരിക്കാം. നൂറു കൂട്ടം കാര്യങ്ങൾ നിറഞ്ഞ ഒരു പ്രഭാതത്തിലേക്ക് എഴുന്നേൽക്കാൻ ഇന്നത്തെ കാലത്ത് എളുപ്പമാണ്. പക്ഷെ, ഒന്നും ചെയ്യാതിരിക്കാൻ അൽപം ബുദ്ധിമുട്ടായിരിക്കും. ഒന്നും ചെയ്യാതെ ചാരുകസേരയിൽ മേൽക്കൂര നോക്കി ഇരിക്കാം, പോഡ്കാസ്റ്റ് കേൾക്കാതെ ഒരു പ്രഭാതനടത്തമാകാം…

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ പ്രതിരോധം ജില്ലാതിർത്തിയിൽ ജാഗ്രത; ബോധവത്കരണം

എന്താണ് നിപ? എന്തെല്ലാം ശ്രദ്ധിക്കണം പാലക്കാട്: ചില പ്രത്യേക തരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ആർ.എൻ.എ വൈറസ് ആണ് നിപ. 1999ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നി വളർത്തുകാരിലായിരുന്നു ആദ്യ വൈറസ് ബാധ. നിപ വൈറസ് ശരീരത്തിലെത്തിയ എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല.

വ്യാജ മരണവാർത്ത; പൂനം പാണ്ഡെക്കെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ഗർഭാശയമുഖ അർബുദത്തിനെതിരെ (സെർവിക്കൽ കാൻസർ) വേറിട്ട രീതിയിൽ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസ്. സമൂഹത്തിൽ തെറ്റിധാരണ പരത്തുംവിധം സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘമാളുകളാണ് പൂനത്തിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് പൂനം

അഞ്ചാംപനി; സഹയാത്രക്കാർക്ക് മുന്നറിയിപ്പ്

അബൂദബി: മാർച്ച് ഒമ്പതിന് ഇത്തിഹാദ് എയർവേസിൽ (ഇ.വൈ 045) അബൂദബിയിൽനിന്ന് ഡബ്ലിനിൽ എത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിനെതുടർന്ന് സഹ യാത്രക്കാർക്ക് അടിയന്തര ആരോഗ്യ മുന്നറിയിപ്പ് നൽകി. ഈ വിമാനത്തിൽ യാത്ര ചെയ്തവരോട് അയർലൻഡിന്റെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കം പുലർത്തിയവരെ