ബംഗളൂരു: കർണാടകയിൽ 201 പേർക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 257 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 974 ആയി. മൈസൂരുവിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 7315 കോവിഡ് പരിശോധനകൾ നടത്തി. ഇതിൽ 6557 ആർ.ടി.പി.സി.ആർ ടെസ്റ്റുകളും 758 ആർ.എ.ടി ടെസ്റ്റുകളും ഉൾപ്പെടുന്നു. 2.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 0.49 ശതമാനവും. 14 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

ബംഗളൂരു നഗരത്തിൽ 1666 പേരെ പരിശോധിച്ചു. 121 പേർക്ക് കോവിഡ് കണ്ടെത്തി. 84 പേർ രോഗമുക്തി നേടി. നിലവിൽ 507 പേരാണ് രോഗബാധിതരായി നഗരത്തിൽ കഴിയുന്നത്. മൈസൂരുവിൽ പുതുതായി 10ഉം തുമകുരുവിൽ 14ഉം ചാമരാജ് നഗറിൽ എട്ടും കേസുകൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പിടിവിട്ട് പകർച്ചവ്യാധി മരണം

പിടിവിട്ട് പകർച്ചവ്യാധി മരണം

കോഴിക്കോട്: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം താളംതെറ്റുന്നുവെന്ന സൂചന നൽകി മരണം കുത്തനെ ഉയർന്നു. ആരോഗ്യ വകുപ്പ് വെബ്സൈറ്റ് പ്രകാരം മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) മരണം നാലിരട്ടിയായി. എലിപ്പനി മരണം കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനം കൂടി. 80 എലിപ്പനി മരണങ്ങളാണ് ഇത്തവണ

എറണാകുളം ജില്ലയിൽ ആറു വർഷത്തിനിടെ 85 ഡങ്കിപ്പനി മരണം

ആറ് വർഷം 85 ഡങ്കിപ്പനി മരണം

കൊച്ചി: ജില്ലയിൽ ആറു വർഷത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ജീവൻ പൊലിഞ്ഞത് 85 പേർക്ക്. 2020 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഈ മരണങ്ങൾ. ഏറ്റവുമധികം മരണം ഉണ്ടായത് 2023ലാണ്. 27 പേർക്ക് ഇതേ വർഷം ഡെങ്കിപ്പനി മൂലം ജീവൻ നഷ്ടമായെന്ന് വിവരാവകാശരേഖ

അറിയാം, പ്രമേഹത്തെക്കുറിച്ചെല്ലാം…

ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളതാവട്ടെ നമ്മുടെ കേരളത്തിലും. കേരളത്തിലെ 20 ശതമാനം പേരും പ്രമേഹരോഗികളാണെങ്കിൽ അടുത്ത 30 ശതമാനം പേർ പ്രമേഹം വരാൻ സാധ്യതയുള്ളവരാണ്. പുതിയ ജീവിതസാഹചര്യങ്ങളിലെ ഭക്ഷണക്രമവും ജീവിതശൈലിയും പ്രമേഹംപോലുള്ളവയെക്കൊണ്ട് മനുഷ്യനെ