നല്ലത് ഓർത്തെടുക്കാം

ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളായിരിക്കും, നന്നായി നടന്നവയേക്കാൾ നാം ഓർത്തിരിക്കുക. തെറ്റായി സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പലരും തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തിയിട്ടുമുണ്ടാവുക. അതിനാൽ, നല്ലതിനെ ബോധപൂർവംതന്നെ ഓർത്തെടുക്കുക. നിങ്ങൾ കൃതജ്ഞനായിരിക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് എന്നും രാവിലെ എഴുതിവെക്കുന്നത് ഇതിനുള്ള ഒരു വഴിയാണ്. കിട്ടില്ലെന്നു കരുതിയ ട്രെയിൻ കിട്ടി എന്നതു പോലെ, കുഞ്ഞു കാര്യങ്ങളായാലും എഴുതുക.�

ഒന്നും ചെയ്യാതെയുമിരിക്കാം

അൽപനേരത്തേക്ക് ഒന്നും ചെയ്യാതെയുമിരിക്കാം. നൂറു കൂട്ടം കാര്യങ്ങൾ നിറഞ്ഞ ഒരു പ്രഭാതത്തിലേക്ക് എഴുന്നേൽക്കാൻ ഇന്നത്തെ കാലത്ത് എളുപ്പമാണ്. പക്ഷെ, ഒന്നും ചെയ്യാതിരിക്കാൻ അൽപം ബുദ്ധിമുട്ടായിരിക്കും. ഒന്നും ചെയ്യാതെ ചാരുകസേരയിൽ മേൽക്കൂര നോക്കി ഇരിക്കാം, പോഡ്കാസ്റ്റ് കേൾക്കാതെ ഒരു പ്രഭാതനടത്തമാകാം…

Leave a Reply

Your email address will not be published. Required fields are marked *

Explore More

സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോഗ്യ മന്ത്രി

സ്ട്രോക്ക് പഠന റിപ്പോർട്ട് ശിൽപശാലയിൽ അവതരിപ്പിച്ചു സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രധാന മെഡിക്കൽ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴിൽ 10 ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോളജി

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; ഏഴ് മരണം കേരളത്തിൽ; കേസുകൾ കുറയുന്നു

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 11 മരണം; ഏഴ് മരണം കേരളത്തിൽ; കേസുകൾ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കോവിഡ് മരണം. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ചു പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഡൽഹി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ

മുണ്ടിനീര്: ആഗസ്റ്റിൽ 6326 പേർക്ക് രോഗബാധ

പാലക്കാട്: സംസ്ഥാനത്ത് പകർച്ചപ്പനികൾക്കു പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞമാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്റ്റ് 31 വരെ 40,318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന,