തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഒ.പി നിരക്കുകൾ ഏകീകരിക്കണമെന്ന് പഠന സമിതി ശിപാർശ. തുക എത്രയെന്ന് നിർദേശിച്ചിട്ടില്ല. ഏറ്റവും ചുരുങ്ങിയ നിരക്ക് നിശ്ചയിക്കണമെന്ന നിർദേശത്തോടെയാണ് ഫീസ് നിർണയ തീരുമാനം സർക്കാറിന് വിട്ടത്.

നിരക്ക് ഏകീകരിക്കലാണ് ലക്ഷ്യമെങ്കിലും ഫലത്തിൽ വർധനയുണ്ടാകുമോയെന്നത് സർക്കാർ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ആശുപത്രികളിലെ വ്യത്യസ്ത നിരക്ക് ഏകീകരിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതിയുടേതാണ് ശിപാർശ. ആശുപത്രികളിൽ വരിനിൽക്കാതെ ഇ-ഹെൽത്ത് വഴിയുള്ള ഓൺലൈൻ ടോക്കൺ സംവിധാനം കൂടുതൽ വ്യാപകമാക്കണമെന്നതാണ് മറ്റൊരു നിർദേശം.

മെഡിക്കൽ കോളജുകളിലെ ഒ.പി ചികിത്സക്ക് റഫറിങ് ലെറ്റർ നിർബന്ധമാണ്. എന്നാൽ, റഫർ ചെയ്തുള്ള കുറിപ്പ് അപ്ലോഡ് ചെയ്യുന്നതിന് സംവിധാനമില്ല. ഈ സാഹചര്യത്തിൽ റഫറിങ് ലെറ്റർ ഇല്ലെങ്കിലും ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ റഫറിങ് ഓപ്ഷനിൽ ‘ഉണ്ട്’ എന്ന് മാത്രം നൽകിയാലും നിലവിൽ ഒ.പി ബുക്ക് ചെയ്യാം.

ഇതൊഴിവാക്കുന്നതിന് ഓൺലൈനിൽ ബുക്ക് ചെയ്താലും ഒ.പി ടിക്കറ്റ് എടുക്കുന്നതിന് കൗണ്ടറിലെത്തുമ്പോൾ റഫറിങ് ലെറ്റർ ഹാജരാക്കണമെന്ന വ്യവസ്ഥ കർശനമായി ഏർപ്പെടുത്താനും നിർദേശമുണ്ട്.

റിവ്യൂവിന് നിർദേശിക്കുന്ന പക്ഷം ഡോക്ടർക്കുതന്നെ ഓൺലൈനായി തീയതി ബുക്ക് ചെയ്ത് നൽകാൻ കഴിയുന്ന സംവിധാനമേർപ്പെടുത്തും. ഫാർമസി സ്റ്റോക്ക് ഇ-ഹെൽത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടി വേണമെന്നതാണ് മറ്റൊരു ശിപാർശ. ഇതോടെ, സ്റ്റോക്കുള്ള മരുന്ന് മനസ്സിലാക്കി ഡോക്ടർമാർക്ക് കുറിപ്പടി നൽകാനാകും. സമീപകാലത്ത് ആരോഗ്യവകുപ്പ് ഏറെ പഴികേൾക്കേണ്ടിവന്നത് കുറിപ്പടിയിലെ മരുന്ന് ആശുപത്രിയിലില്ലെന്നത് സംബന്ധിച്ചാണ്.

ആശുപത്രികളിൽ വരിനിൽക്കാതെ ഇ-ഹെൽത്ത് വഴി വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഓൺലൈൻ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മുതൽ റഫറൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തതും സമയ സ്ലോട്ടുകൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാകുന്നതുമടക്കം നിരവധി പോരായ്മകൾ നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരം കാണൽ കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നാലംഗ പഠന സമിതിയെ നിയോഗിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി കൊടുക്കുമ്പോൾ…

കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി കൊടുക്കുമ്പോൾ...

കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി നൽകുന്നവർ ശ്രദ്ധിക്കണം. കുട്ടികളിൽ പ്രമേഹ സാധ്യത വർധിപ്പിക്കാൻ പാൽപ്പൊടി കാരണമാകുമെന്ന് പുതിയ പഠനം. മികച്ച ഗുണനിലവാരമുള്ള പാൽ സ്പ്രേ ഡ്രൈയിങ് പോലുള്ള മാർഗങ്ങളിലൂടെ ജലാംശം പരമാവധി കളഞ്ഞ് പൊടിയാക്കി സൂക്ഷിക്കുന്നതാണ് പാൽപ്പൊടി. പാൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു മാർഗമാണ്

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ.സി.എം.ആർ അറിയിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. പ്രത്യേക

തെരുവു നായ്ക്കളില്‍ ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം പടരുന്നു

തെരുവു നായ്ക്കളില്‍ ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം പടരുന്നു

പാലക്കാട്: തെരുവുനായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബർ രോഗം പടരുന്നു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും രോഗം പടരുന്നത്. വിറയലും തെന്നിത്തെന്നിയുള്ള നടത്തവുമടക്കമുള്ള രോഗലക്ഷണങ്ങളുള്ള രോഗബാധിതരായ തെരുവുനായ്ക്കള്‍ ചത്തൊടുങ്ങുന്ന സാഹചര്യമാണ്. രോഗം ബാധിച്ച നായ്ക്കളില്‍നിന്ന് പുറപ്പെടുന്ന സ്രവത്തിലൂടെയാണ് പകരുന്നത്. മനുഷ്യരിലേക്ക് ഈ വൈറസ്