ന്യൂഡൽഹി: 2022ൽ 75 ലക്ഷം പേർക്ക് ക്ഷയരോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന. 1995 മുതൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ക്ഷയ രോഗം നിരീക്ഷിക്കാൻ തുടങ്ങിയ ശേഷം ഇത് റെക്കോഡാണ്. 2019ൽ 71 ലക്ഷം, 2020ൽ 58 ലക്ഷം, 2021ൽ 64 ലക്ഷം എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ രോഗബാധിതരുടെ കണക്ക്.

ക്ഷയ രോഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ ആഗോള റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കോവിഡ് കാരണം ആരോഗ്യ സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ മുൻ വർഷങ്ങളിൽ രോഗ നിർണയവും ചികിത്സയും വൈകിയിരുന്നു. ഇതുകാരണം രോഗവുമായി ബന്ധപ്പെട്ട ഈ വർഷങ്ങളിലെ കൂടുതൽ കണക്കുകൾ 2022ലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടോക്‌സിക്കായ ജോലിസ്ഥലം എങ്ങനെ കൈകാര്യം ചെയ്യാം

ടോക്‌സിക്കായ ജോലിസ്ഥലം എങ്ങനെ കൈകാര്യം ചെയ്യാം

ഇമോഷണൽ ഡിറ്റാച്ച്മെന്‍റ് നിലനിർത്തുക നെഗറ്റിവിറ്റിയിൽ അകപ്പെടാൻ എളുപ്പമാണ്, എന്നാൽ അത് നിങ്ങളെ ദഹിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. വ്യക്തമായ ശ്രദ്ധ നിലനിർത്തുന്നതിലും നിങ്ങളുടെ വികാരങ്ങളെ അരാജകത്വത്തിൽ നിന്ന് വേർപെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതികരിക്കുന്നതിന് മുമ്പ് ആലോചിക്കുക: ചൂടേറിയ തർക്കങ്ങളിലോ ഗോസിപ്പുകളിലോ ഇടപെടുന്നത് ഒഴിവാക്കുകയോ ആലോചിച്ച്

നിപയുടെ ആഘാതം പരമാവധി കുറക്കാനായെന്ന് എന്‍.സി.ഡി.സി. ഡയറക്ടര്‍

നിപയുടെ ആഘാതം പരമാവധി കുറക്കാനായെന്ന് എന്‍.സി.ഡി.സി. ഡയറക്ടര്‍

തിരുവനന്തപുരം: കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. സര്‍ക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്. നിപയുടെ പൊതുജനാരോഗ്യ ആഘാതം പരിമിതപ്പെടുത്തുന്നതില്‍ സംസ്ഥാനം

നിപ പഴയ നിപ തന്നെയോ..?

നിപ പഴയ നിപ തന്നെയോ..?

വൈറസുകളെക്കുറിച്ചും മറ്റുപല അസുഖങ്ങളെ കുറിച്ചും മുൻകാലങ്ങളിൽ പല മഹദ് വ്യക്തികളും ജീവൻ പണയം വെച്ച് പഠനങ്ങൾ നടത്തുകയും വിലപ്പെട്ട പല അറിവുകളും കണ്ടെത്തുകയും ചെയ്തു. ആ അറിവുകളാണ് ഇന്ന് മെഡിക്കൽ വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. പുതുതായ നിരീക്ഷണങ്ങളും കണ്ടെത്തലുകളും കുറവാണ് എന്നാണ് കണക്കുകൾ