കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി ക്ലിനിക് ഗ്രൂപ്, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുമായി രാജ്യാന്തര ചികിത്സ സഹകരണത്തിന് ധാരണയായി. മിംസ് ആശുപത്രിയുമായുള്ള സഹകരണത്തിലൂടെ, നൂതന ചികിത്സ ആവശ്യമുള്ള കുവൈത്തിൽനിന്നുള്ള രോഗികളെ സിറ്റി ക്ലിനിക്ക് വഴി രാജ്യാന്തരമായി റഫർ ചെയ്യാൻ സാധിക്കും. ഇന്ത്യയിലേക്കുള്ള യാത്രക്കുമുമ്പ് സിറി ക്ലിനിക്ക്, മിംസിലെ മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചിച്ച് രോഗിക്കുവേണ്ട ലോജിസ്റ്റിക്സും അപ്പോയിന്റ്മെന്റുകളും ഒരുക്കും. ഇതിനായി രോഗികൾക്ക് മിർഖാബ്, ഫഹാഹീൽ, മഹ്ബൂല, ഖൈത്താൻ എന്നിവിടങ്ങളിലെ സിറ്റി ക്ലിനിക്ക് ശാഖകളെ സമീപിക്കാം.

https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket/

രാജ്യാന്തര റഫറലിനെ കുറിച്ച് +965 50003396/1880020 നമ്പറിൽ വിശദമായി അറിയാൻ കഴിയും. റഫർ ചെയ്യുന്ന രോഗിയുടെ എയർപോർട്ട് പിക്കപ്പും താമസവും ആസ്റ്റർ മിംസ് ആശുപത്രിയാണ് ഒരുക്കുന്നത്. ചികിത്സ പൂർത്തിയാകുമ്പോൾ, രോഗിക്ക് കുവൈത്തിലെ സിറ്റി ക്ലിനിക്കുകളിൽ തന്നെ ചികിത്സ തുടരാനുമാകും. ഇതുസംബന്ധിച്ച് സിറ്റി ക്ലിനിക്ക് ഗ്രൂപ് കുവൈത്ത് മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി ചീഫ് ഓപറേറ്റിങ് ഓഫിസർ ലുക്മാൻ പൊൻമാടത്തും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം

പ്രഫഷണൽ വിജയം നേടാനുള്ള തിരക്കിനിടയിൽ തൊഴിലിടത്തിലെ മാനസികാരോഗ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല അതൊരു നിശബ്ദ രോഗാവസ്ഥയായി തുടരുകയും ചെയ്യുന്നു. സമ്മർദ്ദവും മാനസികാരോഗ്യവും സംബന്ധിച്ച് നടത്തിയ പഠനത്തിലൂന്നിയ GOQii India Fit 2022-23 റിപ്പോർട്ട് പ്രകാരം ജോലിസ്ഥലത്തെ അന്തരീക്ഷവും സാമ്പത്തിക അസ്ഥിരതയും

കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍; പരിഹാരമാര്‍ഗങ്ങള്‍

കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍; പരിഹാരമാര്‍ഗങ്ങള്‍

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വിനോദവും വിജ്ഞാനവും സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് മൊബൈല്‍ ഡിവൈസുകള്‍ നമ്മുടെ ജീവിതത്തിന്‍റെ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞു. എങ്കിലും, മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ അമിതമായി സമയം ചെലവഴിക്കുന്നത് കുട്ടികള്‍ക്കിടയിലെ മൊബൈല്‍ അഡിക്ഷന്‍ എന്ന വലിയൊരു ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ

ഒറ്റക്കോ കൂട്ടായോ മോണിങ് വാക്ക്?

വ്യായാമത്തിനായി നടക്കുന്നവർ ഇതേ ആഗ്രഹമുള്ള മറ്റൊരാളെക്കൂടി കൂടെ കൂട്ടുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ. തുടക്കക്കാരാണെങ്കിൽ പ്രത്യേകിച്ചും. മടിപിടിച്ചാൽ ഉന്തിത്തള്ളി കൊണ്ടുപോകാനും ആത്മവിശ്വാസം പകരാനുമെല്ലാം ഇത് ഏറെ സഹായിക്കുമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. നടക്കാനൊരു പങ്കാളി; ഗുണങ്ങളേറെ സുരക്ഷയാണ് ഒരു പ്രധാന ഗുണം. പ്രായമുള്ളവർക്ക് ഒപ്പം