‘‘ദീർഘായുസ്സെന്നത് ജീവിതത്തിൽ കൂടുതൽ വർഷങ്ങൾ ചേർക്കുകയെന്നതല്ല, ആ വർഷങ്ങളിലേക്ക് ജീവിതം ചേർക്കുകയാണ്’’ -ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാറിന്റെതാണ് ഈ അഭിപ്രായം. പ്രമേഹം, ഹൃദയരോഗങ്ങൾ, പക്ഷാഘാതം, മറവി തുടങ്ങിയ വലിയ രോഗങ്ങളെ അകറ്റി നിർത്താനും ആരോഗ്യവും കൃത്യതയും സൗഖ്യവും പുലർത്താനും നല്ല ജീവിതശീലങ്ങൾ പുലർത്തൽ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

പത്ത് മന്ത്രങ്ങൾ

‘മാറാവ്യാധികളിൽ നിന്ന് രക്ഷനേടാനും ആരോഗ്യപൂർണമായ ദീർഘായുസ്സ് കൈവരിക്കാനുമായി 10 ജീവിതശീലങ്ങളും ഭക്ഷണചര്യയും’ എന്ന തലക്കെട്ടിൽ ഡോ.സുധീർ കുമാർ ഇനി പറയുന്ന കാര്യങ്ങൾ നിർദേശിക്കുന്നു:

പച്ചക്കറി, പഴം, പയർ, മുഴുധാന്യങ്ങൾ, പരിപ്പുകൾ, കൊഴുപ്പില്ലാത്ത മാംസം എന്നിവയടങ്ങിയ സമ്പൂർണ ഭക്ഷണം കഴിക്കുക.

  • സ്ഥിരമായ വ്യായാമം. ആഴ്ചയിൽ ചുരുങ്ങിയത് 150 മിനിറ്റ് വ്യായാമവും പുറമെ, മസിൽ കരുത്ത് വർധിപ്പിക്കലും.
  • ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തുക.
  • സമൂഹവുമായി ശക്തമായി ഇടപെടുക.
  • ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങണം.
  • പുകവലിയും മദ്യപാനവും വർജിക്കുക.
  • ആരോഗ്യകരമായ ഭാരവും അതിന് അനുസരിച്ചുള്ള വയറും മാത്രം.
  • മാനസിക സമ്മർദം അകറ്റി നിർത്താനുള്ള ടെക്നിക്കുകൾ പരിശീലിക്കുക.
  • പഞ്ചസാരയും ഉപ്പും കുറക്കുക.
  • പ്രകൃതിയുമായി സമയം ചെലവിടുക

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ

മഞ്ഞും വെയിലും; വില്ലനായി പനി; കുട്ടികളില്‍ മുണ്ടിനീര് വ്യാപകം

മഞ്ഞും വെയിലും; വില്ലനായി പനി; കുട്ടികളില്‍ 
മുണ്ടിനീര് വ്യാപകം

തൊടുപുഴ: മഞ്ഞും വെയിലും മാറി മാറി എത്തിയതോടെ പനി ബാധിതരുടെ എണ്ണം വർധിച്ചു. മിക്ക ആശുപത്രിയിലും ഒ.പിയിൽ വൈറൽ പനി ബാധിതരാണ് കൂടുതൽ എത്തുന്നത്. പനി മാറിയാലും വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. കുട്ടികൾക്കിടയിലും പനി വ്യാപകമാകുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

ചന്ദ്രനെവിടെയാ… അത്താഴം കഴിഞ്ഞ് അൽപനേരം ചന്ദ്രനെ നോക്കിയിരുന്നാൽ ചുണ്ടിൽ ഒരു കവിതയോ ഗാനമോ വരുമെന്നുറപ്പ്. ‘ചന്ദ്രനൊരു വിദ്വേഷവും മനസ്സിൽ വെക്കുന്നില്ലെ’ന്ന് ടി.എസ്. എലിയട്ട് കുറിച്ചിട്ടപോലെ നമ്മുടെ മനസ്സിലെ ഭാരങ്ങളും ഇറങ്ങിപ്പോകും. നഗരത്തിരക്കിൽ കഴിയുന്നവർക്ക് ഏറ്റവുമെളുപ്പം പ്രകൃതിയെ തൊടാനുള്ള ടിപ് കൂടിയാണിത്. ഒരു