ഫിറ്റ്നസ് നിലനിർഡത്താൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണ് ജിമ്മിൽ പോക്ക്. എന്നാൽ അതിന് സാധിക്കാത്തവർക്ക് ഫിറ്റ്നസ് നിലനിർത്താൻ വഴികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിനുള്ള ചില വഴികളാണിവ.

1) നടത്തം

ഒരു ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ നടക്കുന്നത് 50 വയസിന് താഴെയുള്ള വ്യക്തികളില്‍ ശരീരഭാരം, ബോഡിമാസ് ഇന്‍ഡക്‌സ്, അരക്കെട്ടിന്റെ വലിപ്പം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

2) നൃത്തം

വിനോധം മാത്രമല്ല നല്ല വായമം കൂടിയാണ് നൃത്തം. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡാന്‍സ് സെക്ഷന്‍ 500 കലോറിവരെ എരിച്ച് കളയാന്‍ സഹായിക്കും. കലോറി എരിച്ച് കളയാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് നൃത്തം.

3) പടികൾ ക‍യറുക

നടത്തം പോലെ തന്നെ മികച്ച വർക്കൗട്ടാണ് പടികൾ ക‍യറുന്നത്. . പടികള്‍ കയറുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല ഇത് ഹൃദ്‌രോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

4) കായികം

ശരീരം അനങ്ങുന്ന കായിക വിനോദങ്ങലിൽ ഇടപഴകുന്നത് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും. നീന്തൽ, ടെന്നീസ്, ബാഡ്മിന്‍റൺ, എന്നിവയിൽ ഏർപ്പെടുന്നത് രക്തസമ്മർദ്ദം നിലനിർത്താനും നിയന്ത്രിക്കാനും സഹായിക്കും.

5) സ്കിപ്പിങ് റോപ്പ്

ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിന് ജമ്പിംഗ് റോപ്പ് പോലെയുളള വ്യായാമങ്ങള്‍ക്കായി ദിവസവും 5, 10 മിനിറ്റ് മാറ്റിവയ്ക്കുക. ജമ്പിംഗ് റോപ്പ് ഓട്ടം പോലുള്ള വ്യായാമത്തിന് തുല്യമായ കലോറി എരിച്ചുകളയുന്നു. ചില സന്ധികളില്‍ മര്‍ദ്ദം കുറയ്ക്കുന്നു. ഇത് സഹിഷ്ണുത, വേഗത, ചടുലത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച അമ്മയുടെയും കുഞ്ഞിന്റേയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ഡീൻ ശ്യാംറാവു വകോഡെ, ശിശുരോഗ

ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി

കൊച്ചി: ഷവർമ അടക്കം ആഹാരസാധനങ്ങളുടെ പാക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. ഭക്ഷണവസ്തു തയാറാക്കിയതിന്റെ സമയമടക്കമാണ് രേഖപ്പെടുത്തേണ്ടത്. 2022 മേയ് ഒന്നിന് കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെതുടർന്ന് മാതാവ് നൽകിയ ഹരജി തീർപ്പാക്കിയാണ്

ഉള്ളാട് കൾചറൽ ആൻഡ് ഹെൽത്ത് കമ്യൂണിറ്റി കൂട്ടായ്മ സജീവമാണ് യോഗ ജനകീയമാക്കാൻ

ആരോഗ്യത്തോടൊപ്പം നല്ലൊരു സംസ്കാരവും വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അമരമ്പലത്ത് ഉള്ളാട് കൾചറൽ ആൻഡ് ഹെൽത്ത് കമ്യൂണിറ്റി യോഗ കൂട്ടായ്മക്ക് തുടക്കമിട്ടത്. ജീവിതശൈലീരോഗങ്ങളിൽ സർവസാധാരണമായ പ്രമേഹത്തെ യോഗ തെറപ്പിയിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും വരുതിയിലാക്കാമെന്നാണ് പരിശീലനംകൊണ്ടുള്ള ഗുണം. നിരവധി പേരാണ് യോഗ പരിശീലനത്തിനായി എത്തുന്നത്.