ദൂരെ പാർക്ക് ചെയ്യാം

സൂപ്പർമാർക്കറ്റിൽ പോയാൽ അതിന്റെ മുറ്റത്തു തന്നെ, കല്യാണത്തിനു പോയാൽ ചെക്കന്റെ കാറിനരികിൽ എന്നിങ്ങനെ തുടങ്ങി, നമ്മൾ കയറിപ്പോകേണ്ട ഇടത്തു തന്നെ വാഹനം പാർക്ക് ചെയ്യണമെന്ന നിർബന്ധം ഇടക്ക് ഒഴിവാക്കാം. അൽപം ദൂരെ നിർത്തിയിട്ട് കുറച്ച് നടന്ന് വന്ന് കയറിയാലും വലിയ കുഴപ്പമൊന്നും പറ്റില്ലെന്നു മാത്രമല്ല, ചെറിയ ഒരു വ്യായാമവും കിട്ടും. പ്രധാന സ്ഥലത്തു തന്നെ പാർക്കിങ് കിട്ടിയില്ലല്ലോ എന്ന ടെൻഷനും ഉണ്ടാവില്ല.

ഒരു സ്റ്റോപ് മുന്നേ

എന്തിന്റെ കേടാണെന്ന് പറയാൻ വരട്ടെ, ബസിറങ്ങുമ്പോൾ ഒരു സ്റ്റോപ് മുന്നേ ഇറങ്ങി 10 മിനിറ്റ് നടന്നാൽ നല്ലതേ വരൂ. അഞ്ചു മിനിറ്റ് ബസിൽ ഇരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്. ഒപ്പം ഒരു വ്യായാമവും. അതിനേക്കാളുപരി, എതിരെ വരുന്ന പരിചയക്കാർക്ക് പുഞ്ചിരിയും നൽകാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.ഐ.വി പ്രതിരോധ മരുന്ന് വിജയം

എച്ച്.ഐ.വി പ്രതിരോധ ഗവേഷണത്തിൽ ആശാവഹമായ പുരോഗതി കൈവരിച്ചതായി ശാസ്ത്രലോകം. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി അണുബാധയില്‍നിന്ന് പൂർണ പ്രതിരോധം കൈവരിക്കാനാകുമെന്ന് മരുന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. ദക്ഷിണാഫ്രിക്കയിലും യുഗാണ്ടയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി അണുബാധ നിലവില്‍ ഇല്ലാത്ത,

എന്താണ് ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, ഫിറ്റ്നസ് നിലനിർത്താൻ ഇത് നിങ്ങളെ എങ്ങനെ സഹായിക്കും

എന്താണ് ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, ഫിറ്റ്നസ് നിലനിർത്താൻ ഇത് നിങ്ങളെ എങ്ങനെ സഹായിക്കും

ഒരു ട്രെൻഡി ഫിറ്റ്നസ് ദിനചര്യയായി കോസി കാർഡിയോ അഥവാ ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ് ഉയർന്നുവന്നിരിക്കുന്നു. ഇത് പ്രഭാത ദിനചര്യകളെ ആസ്വാദ്യകരമായ ദൈനംദിന വിനോദ പ്രവർത്തനങ്ങളാക്കി മാറ്റുന്നു. ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, വ്യായാമത്തിന് സൗമ്യമായ സമീപനം വാഗ്ദാനം ചെയ്യുന്നു. പൊതു ഇടങ്ങളിൽ ജോലി

നടപടിയില്ല, കോഴിക്കോട് മെഡിക്കൽ കോളജിൽ പിഴവുകൾ ആവർത്തിക്കുന്നു

കോഴിക്കോട്: ഗുരുതര പിഴവുകൾ ആവർത്തിക്കുമ്പോഴും ബന്ധപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അമാന്തം കാണിക്കുന്നത് സമാന സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യു പീഡനവും ശസ്ത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവെച്ച സംഭവവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെ, അവയവം മാറി ശസ്ത്രക്രിയ