⊿ഒരു കവിത വായിക്കാം: നിങ്ങൾ കൂടുതലായി പ്രചോദിപ്പിക്കപ്പെടണമെന്ന് തോന്നുന്നുവെങ്കിൽ രണ്ട് കാര്യങ്ങൾ മുന്നിലുണ്ട്. ഒന്നുകിൽ ഒരു കവിത വായിക്കാം; കേൾക്കാം. അതല്ലെങ്കിൽ ആരെയെങ്കിലും ശ്രവിക്കുക. ഒരു കവിത വായിക്കുമ്പോൾ നിങ്ങൾ സ്വയം ഉത്തേജിതനാകുന്നു; അതോടൊപ്പം നിങ്ങളുടെ മാനസിക നില കൂടുതൽ പോസിറ്റിവ് ആകുന്നു.

⊿അര മിനിറ്റ് നൃത്തം: മോശം എന്നു കരുതുന്ന ഒരു ദിനത്തെ ഉന്മേഷഭരിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് സ്വയം നൃത്തം ചെയ്യുക എന്നത്. അര മിനിറ്റ് എല്ലാം മറന്നുകൊണ്ടുള്ള നൃത്തം. നിങ്ങൾക്ക് നൃത്തം അറിയണമെന്നൊന്നുമില്ല. ഒറ്റക്കോ കൂട്ടായോ ചെയ്യാം. ആത്മവിശ്വാസം വർധിപ്പിക്കാനുള്ള മാർഗം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നേതാവാകാം, നേതൃത്വശേഷി വളര്‍ത്താം

നേതാവ് എന്നതുകൊണ്ട് രാഷ്ട്രീയക്കാരന്‍ / രാഷ്ട്രീയക്കാരി എന്നല്ല ഉദ്ദേശിക്കുന്നത്. തന്നോടൊപ്പമുള്ള വലുതോ ചെറുതോ ആയ ഒരു ഗ്രൂപ്പിനെ വിജയകരമായി മുന്നോട്ടുനയിക്കുന്നവരെയാണ് യഥാര്‍ത്ഥ നേതാവ് എന്ന് വിളിക്കാവുന്നത്. അതൊരു രാഷ്ട്രീയക്കാരനോ, കമ്പനി സി ഇ ഒ യോ, സിനിമാ സംവിധായകരോ ആരുമാവാം. ഒരു

എം.എം.ആര്‍ വാക്സിനേഷൻ നിർത്തി; ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു

എം.എം.ആര്‍ വാക്സിനേഷൻ നിർത്തി; ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു

ആലപ്പുഴ: ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് (മംപ്‌സ്) രോഗം വ്യാപകമാകുന്നു. രോഗം വ്യാപകമായതിനെത്തുടർന്ന് എരമല്ലൂർ എൻ.എസ് എൽ.പി.എസ്, പെരുമ്പളം എൽ.പി.എസ് സ്കൂളുകൾ 21 ദിവസത്തേക്ക് അടച്ചതാണ് ഒടുവിലെ സംഭവം. ഡിസംബറിൽ പുന്നപ്രയിലും സ്കൂൾ അടച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ 65

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

⊿‘കിളിപ്പാട്ട് ’ കേൾക്കാം: പ്രകൃതിയിലെ ഏറ്റവും മനേഹരമായ ശബ്ദമേതാണെന്നറിയാമോ? അത് പക്ഷികളുടെ ശബ്ദമാണ്. രാവിലെ എണീറ്റ് പക്ഷികളുടെ ചിലമ്പൊലികൾ ശ്രവിക്കുന്നത് മനസ്സിനെ ഉണർത്തും. പോസിറ്റിവ് മൂഡ് സൃഷ്ടിക്കും. പക്ഷിനാദങ്ങൾക്ക് കാതോർത്തിരിക്കണമെന്നില്ല. അവയുടെ ശബ്ദസാന്നിധ്യം നമ്മുടെ പശ്ചാത്തലത്തിലുണ്ടായാൽ മാത്രം മതി. അതുതന്നെ നല്ല കാര്യമാണെന്ന്