തുടർച്ചയായുള്ള പാരസെറ്റമോൾ ഉപയോഗം ആശങ്കയുണർത്തുന്നതായി പഠനം. നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

65 വയസിനുമുകളിലുള്ളവരില്‍ സ്ഥിരമായുള്ള പാരാസെറ്റമോൾ ഉപയോഗം ദഹനനാളം, വൃക്ക, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ.

ആർത്രൈറ്റിസ് കെയർ ആൻഡ് റിസർച്ച് പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകുമെന്നും വിദഗ്‌ധർ ചൂണ്ടികാട്ടുന്നു.

ക്ലിനിക്കൽ പ്രാക്ടീസ് റിസർച്ച് ഡാറ്റ ലിങ്ക് ഗോൾഡിൽ നിന്നുള്ള 180,483 ആളുകളുടെ ആരോഗ്യ വിവരങ്ങളും, രേഖകളുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.��

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപക്കെതിരെ കരുതലോടെ: വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ

നിപക്കെതിരെ കരുതലോടെ: വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ

കൽപറ്റ: കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടിലും പകര്‍ച്ചവ്യാധി നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.പി. ദിനീഷ് അറിയിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യാജവാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം. വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ വിവരവിനിമയ കേന്ദ്രങ്ങളെ

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുതല്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ തെറപ്പികൾ വരെ… ബ്ലഡ് കാൻസറിനെ നേരിടാനുള്ള ആധുനിക ചികിത്സാരീതികളറിയാം…

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുതല്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ തെറപ്പികൾ വരെ... ബ്ലഡ് കാൻസറിനെ നേരിടാനുള്ള ആധുനിക ചികിത്സാരീതികളറിയാം...

രക്താര്‍ബുദ ചികിത്സാമേഖലയില്‍ അതിനൂതനമായ പല മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രോഗബാധിതര്‍ക്ക് തങ്ങളുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഇതോടൊപ്പം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുതല്‍ ജനറ്റിക് എൻജിനീയറിങ് വരെയുള്ള നവീന സാധ്യതകള്‍ ചികിത്സയില്‍ വിപ്ലവകരമായ വളര്‍ച്ചയും പ്രതീക്ഷയുമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇമ്യൂണോതെറപ്പി ഇമ്യൂണോതെറപ്പിക്ക്

ശമിക്കാതെ പകർച്ചവ്യാധികൾ; പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റുന്നു

തൊടുപുഴ: പകര്‍ച്ചവ്യാധികള്‍ക്ക് ശമനമില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തിലും പകര്‍ച്ചവ്യാധികളുടെ എണ്ണത്തിൽ വർധനയുണ്ട്. പകര്‍ച്ചവ്യാധികൾ വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികൾ വിലയിരുത്താൻ കോന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ചെന്നൈ സോണൽ ഡയറക്ടർ ഡോ. രുചി ജെയിൻ തിങ്കളാഴ്ച ജില്ലലിലെത്തി. ഇവർ ആരോഗ്യവകുപ്പും