ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പ്രത്യക്ഷപ്പെടുന്ന ഭക്ഷണ പോസ്റ്റുകൾ ഗവേഷകർ വിശകലനം ചെയ്തു. 40 പ്രമുഖ ഭക്ഷണ-പാനീയ ബ്രാൻഡുകളാണ് ഗവേഷകർ പരിശോധിച്ചത്. ആഗോളതലത്തിൽ 16.8 ദശലക്ഷത്തിലധികം തവണ ഈ ബ്രാൻഡുകളുടെ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പരാമർശിക്കപ്പെടുകയും 42 ബില്യൺ ആളുകളിലേക്ക് ഇത് എത്തുകയും ചെയ്തതായി കണ്ടെത്തി.

സോഷ്യൽമീഡിയയിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുടെ 60.5 ശതമാനം പോസ്റ്റുകൾക്കും 58.1ശതമാനം റീച്ച് ലഭിച്ചു. ഇതിൽ 29.3 ശതമാനവും മധുര പാനീയങ്ങളുടെ പോസ്റ്ററുകളാണ്. സ്ത്രീകളെക്കാൾ പുരുഷ ഉപയോക്താക്കളാണ് ഈ പോസ്റ്ററുകളിൽ ഉയർന്ന നിരക്കിൽ സമയം ചെലവഴിക്കുന്നത്.

ഫാസ്റ്റ് ഫുഡുകളുടെയും പഞ്ചസാര പാനീയങ്ങളുടെയും ഉയർന്ന ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയ ഭക്ഷണ ശീലങ്ങളെ രൂപപ്പെടുത്തുന്നതായി പഠനത്തിൽ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

66ാം വയസ്സിൽ പത്താം കൺമണി പിറന്നു; നല്ല ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും നൽകിയ കരുത്തിൽ ജർമൻ വനിത

66ാം വയസ്സിൽ പത്താം കൺമണി പിറന്നു; നല്ല ഭക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും നൽകിയ കരുത്തിൽ ജർമൻ വനിത

അലക്സാൻഡ്ര ഹിൽഡെബ്രാൻഡ്റ്റ് എന്ന ജർമൻ വനിത ഈ വർഷം ആദ്യം തന്റെ പത്താമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ അവരുടെ പ്രായം 66 ആയിരുന്നു! വൈകിയുള്ള ഗർഭധാരണത്തിനു നേർക്ക് മിക്കവരും പുരികം വളക്കുമ്പോൾ അതൊന്നും തന്നെ അലട്ടുന്നില്ലെന്ന് അവർ പറയുന്നു. മാർച്ച് 19ന്

‘അത്താഴം വൈകീട്ട് 6.30ന് കഴിക്കൂ, നിങ്ങളുടെ ശരീരം മാറുന്നതറിയാം’ -അനുഭവം വിശദീകരിച്ച് ഭാരതി സിങ്

‘അത്താഴം വൈകീട്ട് 6.30ന് കഴിക്കൂ, നിങ്ങളുടെ ശരീരം മാറുന്നതറിയാം’ -അനുഭവം വിശദീകരിച്ച് ഭാരതി സിങ്

ഭാരതി സിങ് ഭക്ഷണ സമയ ക്രമീകരണം ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിച്ചുവെന്ന രഹസ്യം വെളിപ്പെടുത്തി നടിയും പ്രമുഖ ഹാസ്യ ടെലിവിഷൻ അവതാരകയുമായ ഭാരതി സിങ്. വെറും ഏഴു മാസത്തിനുള്ളിലാണ് ഭാരതി ശരീര ഭാരം കുറച്ചത്. രാത്രി ഭക്ഷണ സമയത്തിൽ വരുത്തിയ ക്രമീകരണമാണ്

വീണ്ടും കോവിഡ് ഭീഷണിയിൽ ഈ ജില്ല; ഇതുവരെ 146 കേസ്

വീണ്ടും കോവിഡ് ഭീഷണിയിൽ ജില്ല; ഇതുവരെ 146 കേസ്

പത്തനംതിട്ട: ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.