മൂവാറ്റുപുഴ: ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാമതെത്തി മൂവാറ്റുപുഴ. സമഗ്ര ആരോഗ്യ പദ്ധതിയുടെ വിജയകരമായ നടത്തിപ്പാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്.

2022-23 വര്‍ഷം ആരോഗ്യമേഖലയില്‍ മാത്രമായി 10 കോടിയോളം ചെലവഴിച്ചതായി ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ, പ്രതിരോധ കുത്തിവെപ്പ്, പ്രതിരോധ പ്രവര്‍ത്തനം, മാലിന്യ നിര്‍മാര്‍ജനം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. ജില്ലയിൽ ആദ്യമായി വെൽനസ് സെന്റർ ആരംഭിച്ചതും ഇവിടേക്ക് അനുവദിച്ച തുക നൂറുശതമാനം സംസ്ഥാനത്ത് ആദ്യം ചെലവഴിച്ചതും നഗരസഭയാണ്.

ജനറൽ ആശുപത്രി, ഹോമിയോ, ആയുർവേദ ആശുപത്രികൾ, കിഴക്കേകര, കുര്യൻമല വെൽനസ് സെന്ററുകൾ വഴിയാണ് ആർദ്ര കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയത്. കൗൺസിലർമാരുടെയും സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ വിജയം കൂടിയാണ് പുരസ്കാരമെന്ന് ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു – സർവെ

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു - സർവെ

ന്യൂഡൽഹി: രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതൽ പുരഷൻമാർ കൗൺസിലിങ് തേടുന്നുവെന്നുമുള്ള നിർണായക വിവരങ്ങളും ‘സ്‌റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ട് 2024’

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

കോഴിക്കോട്: ചൂട് കൂടിയതോടെ ജില്ലയിൽ മഞ്ഞപ്പിത്തവും (വൈറൽ ഹെപ്പറ്റൈറ്റിസ്-എ) ചിക്കൻ പോക്സും വ്യാപിക്കുന്നു. ദിനംപ്രതി നിരവധി പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ചിക്കൻ പോക്സ് മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പനി, ഛർദി ബാധിച്ചെത്തുന്ന 100

നട്ടെല്ലിന്റെ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിക്കാം

നട്ടെല്ലിന്റെ വൈകല്യങ്ങൾ  നേരത്തേ കണ്ടെത്തി ചികിത്സിക്കാം

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ നട്ടെല്ല് സ്വാഭാവികമായും നീണ്ടുനിവർന്ന രൂപത്തിലായിരിക്കും കാണപ്പെടുക. നേരിയ തോതിലുള്ള വളവുകൾ ചിലരിൽ കണ്ടേക്കാം. എന്നാൽ, അത് ദൈനംദിന ജീവിതത്തെ ബാധിക്കുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാറില്ല. അതേസമയം, നട്ടെല്ലിന് 10 ഡിഗ്രിയിലധികം വളവ് കാണപ്പെടുകയാണെങ്കിൽ അത് ചികിത്സ