തിരുവനന്തപുരം: പ്രതിരോധം ശക്തമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്ത വ്യാപനം. ജനുവരി ഒന്നു മുതൽ ജൂൺ ആറുവരെ രോഗം സ്ഥിരീകരിച്ചത് 2544 പേരിലാണ്. 21 മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറം ചേലേമ്പ്രയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനിയുടെ മരണമാണ് ഒടുവിലത്തേത്. അഞ്ചു മാസത്തിനിടെ കൂടുതൽ പേർക്ക് രോഗം ബാധിച്ചത് മലപ്പുറം ജില്ലയിലാണ്; 1277 പേർക്ക്. മരണത്തിലും മുന്നിൽ മലപ്പുറമാണ്; ഒമ്പത്. 609 കേസുള്ള കോഴിക്കോടാണ് രണ്ടാമത്. ഇവിടെ അഞ്ചുപേർ മരിച്ചു.

രോഗപ്പടർച്ചയിൽ വർധനയുണ്ടായെന്ന് ആരോഗ്യവകുപ്പും സമ്മതിക്കുന്നുണ്ട്. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങൾ പ്രത്യേകം മാർക്ക് ചെയ്തു സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മഞ്ഞപ്പിത്ത രോഗകാരിയായ ഹെപ്പറ്റൈറ്റിസ് എ താരതമ്യേന അപകടകാരിയല്ല. കുഞ്ഞുങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടിരുന്നതും. എന്നാൽ, ഈ അടുത്തായി കുഞ്ഞുങ്ങൾക്കൊപ്പം മുതിർന്നവരും വ്യാപകമായി മഞ്ഞപ്പിത്ത ബാധിതരാകുന്നുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇവിടങ്ങളിലെ ഭൂരിഭാഗം ജലസ്രോതസ്സുകളും മലിനമാണെന്നാണ് കണ്ടെത്തൽ. കക്കൂസ് മാലിന്യങ്ങൾ കുടിവെള്ളത്തിൽ കലരുന്നതും വിവാഹം, പൊതുപരിപാടികൾ, ജ്യൂസ് കടകൾ, ഐസ് കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മലിനമായ വെള്ളം ഉപയോഗിച്ചതും രോഗപ്പടർച്ചക്ക് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മെഡിക്കൽ കോളജുകളിൽ പുകയില നിർമാർജന കേന്ദ്രം സ്ഥാപിക്കണം

ന്യൂഡൽഹി: പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലം ചെറുക്കാനും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനുമായി പുകയില നിർമാർജന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകി. മെഡിക്കൽ കോളജുകളോട് ചേർന്നുള്ള ആശുപത്രികളിൽ സൈക്യാട്രിയോ മറ്റേതെങ്കിലും വിഭാഗമോ നടത്തുന്ന പ്രത്യേക ക്ലിനിക്കായും പുകയില

കുഷ്ഠരോഗം: ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ

കുഷ്ഠരോഗം: ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ

മലപ്പുറം: ജനസംഖ്യാനുപാതികമായാണ് ജില്ലയിൽ കൂടുതൽ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. സംസ്ഥാനമൊട്ടാകെ നടക്കുന്ന ബാലമിത്ര കുഷ്ഠരോഗ സ്‌ക്രീനിങ് കാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും രോഗബാധിതരെ കണ്ടെത്തിയത്. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കി

എന്താണ് ന്യൂട്രാസ്യൂട്ടിക്കൽസ്?

ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങൾ നമ്മുടെ പ്രകൃതി വിഭവങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് ‘ന്യൂട്രാസ്യൂട്ടിക്കൽസ്’ എന്ന പദം കൊണ്ട് അർഥമാക്കുന്നത്. പ്രത്യേക പോഷക ഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണ വസ്തുക്കളെക്കാൾ കൂടുതൽ ആരോഗ്യ