സമ്പൂർണ ആരോഗ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണത്. അത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം അപായ ചിഹ്നങ്ങൾ കാണിക്കും.

ചില ലക്ഷണങ്ങൾ ഇതാ:

  • വയർ തലച്ചോറിനെ മാറ്റിമറിക്കും. അപ്രതീക്ഷിതവും അസ്വാ ഭാവികവുമായ വൈകാരിക മാറ്റങ്ങൾ നിങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിൽ സംശയിക്കണം, ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച്. രണ്ടാം തലച്ചോർ എന്നാണ് പലരും വയറിനെ വിശേഷിപ്പിക്കാറ്.
  • ദഹനവ്യവസ്ഥയിലെ മാറ്റങ്ങൾ നിങ്ങളുടെ ത്വക്കിൽ വളരെ എളുപ്പം പ്രകടമാകും. ത്വക്കിലെ കുരുക്കൾ ഒരു പ്രധാന ലക്ഷണമാണ്.
  • ഇടക്കിടെയുള്ള അസുഖങ്ങൾ ദവഹനവ്യവസ്ഥയുടെ തകരാറു കാരണമാകാം.
  • വയർ സ്തംഭനവും ഗ്യാസ് നിറഞ്ഞിരിക്കുന്നതും ദഹനവ്യവസ്ഥ തകരാറിന്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്നാണ്.
  • എപ്പോഴും ക്ഷീണം തോന്നിയാലും വയറിനെ സംശയിക്കണം. പോഷകങ്ങൾ ആഗിരണം ചെയ്യാൻ ദഹനവ്യവസ്ഥക്ക് കഴിയാതിരിക്കുമ്പോൾ ക്ഷീണം ഉണ്ടാകും.
  • മധുരത്തോട് കൂടുതൽ താൽപര്യം തോന്നിയാൽ അതിന്റെ പിന്നിലും ദഹനസംവിധാന തകരാറാകാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി: നീലഗിരിയിൽ മാസ്ക് നിർബന്ധം; ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം

എച്ച്.എം.പി.വി: നീലഗിരിയിൽ മാസ്ക് നിർബന്ധം; ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം

ഗൂഡല്ലൂർ: ചെന്നൈയിലും ബംഗളൂരുവിലും എച്ച്.എം.പി.വി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നീലഗിരിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകളും തദ്ദേശീയരും മാസ്ക് ധരിക്കണമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച്

ഒമാനിൽ ഒക്ടോബർ മുതൽ ജെ.എൻ. 1 കോവിഡ് കേസുകൾ; ഭയപ്പെടാനില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ ഒക്ടോബർ മുതൽ ജെ.എൻ. 1 കോവിഡ് കേസുകൾ; ഭയപ്പെടാനില്ലെന്ന് ആരോഗ്യ മന്ത്രാലയം

മസ്കത്ത്: ഒമാനിൽ കഴിഞ്ഞ ഒക്ടോബർ മുതൽ കോവിഡിന്‍റെ പുതിയ വകഭേദമായ ജെ.എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെല്ലാം പൂർണമായി സുഖം പ്രാപിച്ചവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെ.എൻ 1 വകഭേദത്തിനെ പ്രതിരോധിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് വലിയ

ബംഗളൂരുവിൽ കോളറ ലക്ഷണങ്ങളോടെ 47 മെഡിക്കൽ വിദ്യാർഥിനികൾ ആശുപത്രിയിൽ

ബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് വെള്ളിയാഴ്ച രാത്രിയാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ