തൊടുപുഴ: പകര്‍ച്ചവ്യാധികള്‍ക്ക് ശമനമില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തിലും പകര്‍ച്ചവ്യാധികളുടെ എണ്ണത്തിൽ വർധനയുണ്ട്. പകര്‍ച്ചവ്യാധികൾ വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികൾ വിലയിരുത്താൻ കോന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ചെന്നൈ സോണൽ ഡയറക്ടർ ഡോ. രുചി ജെയിൻ തിങ്കളാഴ്ച ജില്ലലിലെത്തി.

ഇവർ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവുമായി ചൊവ്വാഴ്ച ചര്‍ച്ചനടത്തും. ജില്ലയിൽ 2022ൽ എലിപ്പനി ഒരു കേസാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം നാലായി. മഞ്ഞപ്പിത്തം നാല് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ മലമ്പനി ഒരു കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തെങ്കിൽ ഈ വർഷം 35 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ ചിക്കൻപോക്സ്, വയറിളക്കരോഗങ്ങൾ എന്നിവയിൽ മുൻ വർഷങ്ങളേക്കാൾ മൂന്നു മുതൽ നാലിരട്ടി വർധനയുണ്ട്‌. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലംചെയ്യുന്നില്ല. വാര്‍ഡുതല ശുചിത്വ സമിതികൾ നിര്‍ജീവമായതായി ആക്ഷേപമുണ്ട്.

ഏകാരോഗ്യത്തിൽ വിരമിച്ച ജീവനക്കാരെ നിയമിച്ച് വാര്‍ഡുകള്‍തോറും ഏഴു കമ്യൂണിറ്റി മെന്റര്‍മാരെയും 48 കമ്യൂണിറ്റി വളന്റിയര്‍മാരെയും നിയമിച്ചു. ഇവരുടെ നേതൃത്വത്തിൽ പകര്‍ച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും തുടങ്ങി. എന്നാൽ, ഇത് പ്രയോജനം കണ്ടില്ല. പകര്‍ച്ചവ്യാധി നയന്ത്രണ ജോലികൾ പരിശീലിപ്പിക്കാൻ 50 ലക്ഷത്തിലോറെ തുകയാണ് ആരോഗ്യവകുപ്പ് മാര്‍ച്ചിനുള്ളിൽ ചെലവഴിച്ചത്. എന്നിട്ടും പദ്ധതി പ്രയോജനപ്പെട്ടില്ല എന്നാണ് നിലവിലെ പകര്‍ച്ചവ്യാധികളുടെ വ്യാപനം കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സ്: ലൈസോസോമല്‍ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സ്: ലൈസോസോമല്‍ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. ഗോഷര്‍, പോംപേ, ഹണ്ടര്‍, ഹര്‍ലര്‍ തുടങ്ങിയ അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ പ്രത്യേക ക്യാമ്പാണ് സംഘടിപ്പിച്ചത്.

മിനിമലിസം ഒരു ജീവിതരീതിയാണ്

എന്താണ് മിനിമലിസം എന്ന് പലരും വായിച്ചിട്ടുണ്ടാകാം. മിനിമലിസത്തെക്കുറിച്ച് വിശദമായി പറയുന്ന ഡോക്യുമെന്‍ററികളോ വീഡിയോകളോ കണ്ടിട്ടുമുണ്ടാകാം. ജീവിതത്തിൽ അച്ചടക്കത്തിനും സമാധാനത്തിനും സന്തോഷത്തിനും വഴികൊടുക്കുന്ന ഒരു ജീവിതരീതിയാണ് മിനിമലിസം. ആഗ്രഹിക്കുന്ന സാധനം നിമിഷങ്ങൾക്കകം വിരൽത്തുമ്പിലൂടെ കണ്ടെത്താനും വീടിനു പുറത്തേക്കിറങ്ങുക പോലും ചെയ്യാതെ വീട്ടിലെത്തിക്കാനുമെല്ലാം കഴിയുന്ന

പുകവലി നിർത്താം, പരിഹാരം സ്മാർട്ട് വാച്ചിലുണ്ട്

പുകവലി നിർത്താം, പരിഹാരം സ്മാർട്ട് വാച്ചിലുണ്ട്

പുകവലി നിർത്തണമെന്ന് ആഗ്രഹമുണ്ടാകും. പക്ഷേ, ആ ശീലം പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയുന്നില്ല. ഇങ്ങനെ ആശയക്കുഴപ്പത്തിൽ കഴിയുന്നവർക്ക് പ്രശ്നം പരിഹരിക്കാൻ പുതിയൊരു മാർഗം തുറന്നിരിക്കുന്നു. ടെക്നോളജിയുടെ കാലമാണല്ലോ. ഇക്കാര്യത്തിലും അൽപം ടെക്നോളജിയാകാം. കൈയിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ചിലാണ് പരിഹാരം ഒളിച്ചിരിക്കുന്നത്! ആലോചിച്ചുനോക്കൂ: പുകവലിക്കാനായി