ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ഥാനത്തെ എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് ബാധിച്ചു മരിച്ചയാളെ സംസ്കരിക്കാൻ ബംഗളൂരുവിലെ ക്രിമറ്റോറിയങ്ങളിൽ അനുമതി നിഷേധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ് മരണം ബാധിച്ചവരെ സംസ്കരിക്കാൻ നിലവിൽ കർണാടകയിൽ പ്രത്യേക സ്ഥലങ്ങൾ ഏർപ്പാടാക്കിയിട്ടില്ല. എല്ലാ ക്രിമറ്റോറിയങ്ങളും സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

ഒരു മാസത്തിനിടെ 28 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിൻപ്രകാരം, 163 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 162 പേർ വെള്ളിയാഴ്ച രോഗമുക്തി നേടി. നിലവിൽ 994 ആക്ടിവ് കേസുകളാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.54 ശതമാനമാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 18 പേരടക്കം 60 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 934 പേർ ഗാർഹിക നിരീക്ഷണത്തിലും കഴിയുന്നു. ബംഗളൂരു നഗരത്തിൽ പുതുതായി 50 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 58 പേർ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കേരളം പനിക്കിടക്കയിൽ; 493 പേർക്ക് ഡെങ്കിപ്പനി, 158 പേർക്ക് എച്ച് വൺ എൻ വൺ, അരലക്ഷം പേർ ചികിത്സ തേടി

തിരുവനന്തപുരം: കേരളം പനിക്കിടക്കയിൽ. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രോഗവിവരകണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. അഞ്ച് ദിവസത്തെ കണക്ക്

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം.

ആർത്തി വേണ്ട, ആന്‍റിബയോട്ടിക്കിനോട്

ആർത്തി വേണ്ട,  ആന്‍റിബയോട്ടിക്കിനോട്

ആന്‍റിബയോട്ടിക്കിന്‍റെ അമിത ഉപയോഗമാണ് ആരോഗ്യ കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നിസ്സാര രോഗങ്ങൾക്ക് വ്യാപകമായി ആന്‍റിബയോട്ടിക് ഉപയോഗിക്കുന്നത് പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച ഭീഷണി ചെറുതല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതും കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം വിൽക്കേണ്ടതുമായ ആന്‍റിബയോട്ടിക്കുകൾ