തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം. അധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽനിന്ന് വിട്ടു നിൽക്കും.
ഒ.പിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രമേ പരിശോധിക്കൂ. ബാക്കി സമയം നാഷനൽ മെഡിക്കൽ കമീഷൻ നിർദേശിക്കുന്ന പ്രകാരമുള്ള അധ്യയന പ്രവർത്തനം നടത്തും.വാർഡിൽ നിശ്ചിത പരിധിയെക്കാൾ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനകം ചെയ്തു തീർക്കാവുന്ന ശസ്ത്രക്രിയ മാത്രം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ കൈമാറി

ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ കൈമാറി

കൊച്ചി: എറണാകുളം ജില്ലയിലെ ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്റെ കീഴിൽ നിക്ഷയ് മിത്ര പദവി ലഭിച്ച കൊച്ചി കപ്പൽ ശാലയുടെ സി.എസ്.ആർ

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

നല്ലത് ഓർത്തെടുക്കാം ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളായിരിക്കും, നന്നായി നടന്നവയേക്കാൾ നാം ഓർത്തിരിക്കുക. തെറ്റായി സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പലരും തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തിയിട്ടുമുണ്ടാവുക. അതിനാൽ, നല്ലതിനെ ബോധപൂർവംതന്നെ ഓർത്തെടുക്കുക. നിങ്ങൾ കൃതജ്ഞനായിരിക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് എന്നും രാവിലെ എഴുതിവെക്കുന്നത് ഇതിനുള്ള

കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്

കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്

തിരുവനന്തപുരം: നിയന്ത്രണ വിധേയമെന്ന് കരുതിയിരുന്ന ജലജന്യരോഗങ്ങൾ തിരിച്ചെത്തുന്നത് പൊതുജനാരോഗ്യ മേഖലയിലുയർത്തുന്നത് വലിയ വെല്ലുവിളി. തലസ്ഥാനത്ത് സ്ഥിരീകരിച്ച കോളറക്ക് പുറമേ, സംസ്ഥാന വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന മഞ്ഞപ്പിത്ത ബാധയാണ് ഈ ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നത്. മൂന്നു വിധത്തിലാണ് കോളറ ബാധ. നിർജലീകരണം ഇല്ലാത്തവരാണെങ്കിലും