ഗൂഡല്ലൂർ: കോഴിക്കോട് നിപ വൈറസ് ബാധയെ തുടർന്ന് രണ്ടു പേർ മരിക്കുകയും രോഗബാധ ഏറ്റവരെ ആശുപത്രികളിൽ ചികിത്സിച്ചുവരുന്ന സാഹചര്യത്തിൽ തമിഴ്നാട് കേരള അതിർത്തി ചെക് പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ കനത്ത പരിശോധന. താപനില പരിശോധനക്ക്ശേഷമാണ് ടൂറിസ്റ്റുകൾ അടക്കമുള്ള യാത്രക്കാരുടെ വാഹനങ്ങൾ കടത്തിവിടുന്നത്.

നാടുകാണി,ചോലാടി, പാട്ടവയൽ, നമ്പ്യാർകുന്ന്, താളൂർ തുടങ്ങി ആറ് ചെക്പോസ്റ്റുകളുണ്ട്. ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ.കതിരവന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആണ് പരിശോധന നടത്തി വരുന്നത്. പനി വന്നാൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിക്കുന്നു. വഴിയോരങ്ങളിൽ വിൽക്കുന്ന പഴങ്ങൾ വാങ്ങി കഴിക്കുന്നതിനുമുമ്പ് കഴുകാനും അവർ ആളുകളെ ഉപദേശിക്കുന്നു. നിപ വൈറസിന്റെ തീവ്രതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ശേഷം മാത്രമേ ഇവരെ തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സുരക്ഷിതമാക്കാം ; മുറിവുകളോ, പൊള്ളലുകളോ ഉണ്ടാവാതെ കരുതലോടെ ആഘോഷിക്കാം ഈ ദീപാവലി

സുരക്ഷിതമാക്കാം ഈ ദീപാവലി; മുറിവുകളോ, പൊള്ളലുകളോ ഉണ്ടാവാതെ കരുതലോടെ ആഘോഷിക്കാം

രാജ്യം മൊത്തം ദീപാവലി ആഘോഷിക്കുന്ന തിരക്കിലാണ്. വടക്കേ ഇന്ത്യയിലെയും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെയും അത്ര വിപുലമായി കേരളത്തില്‍ ആഘോഷങ്ങള്‍ ഇല്ലെങ്കിലും അതിര്‍ത്തി ജില്ലകളില്‍ വളരെ വിപുലമായ രീതിയിലാണ് ദീപാവലി കൊണ്ടാടുന്നത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി കെങ്കേമമാക്കുന്നു. എന്നാൽ ദീപാവലി ആഘോഷിക്കുന്ന

പകർച്ചവ്യാധികളിൽ വില്ലൻ എലിപ്പനി

മലപ്പുറം: സംസ്ഥാനത്ത് ജീവന് ഭീഷണിയായ പകർച്ചവ്യാധികളിൽ ഏറ്റവും അപകടകാരി എലിപ്പനി. രണ്ടാം സ്ഥാനത്ത് ഡെങ്കിപ്പനിയും മൂന്നാമത് മഞ്ഞപ്പിത്തവും. ആരോഗ്യവകുപ്പിന്‍റെ സംയോജിത രോഗ നിരീക്ഷണ പദ്ധതി (ഐ.ഡി.എസ്.പി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാനത്തെ എലിപ്പനി മരണങ്ങൾ 83 ആണ്. ഇതിൽ

സെർവിക്കൽ കാൻസറിന് പുതിയ ചികിത്സാരീതി; മരണനിരക്ക് 40% വരെ കുറക്കാം

ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാമത്തേതാണ് സെർവിക്കൽ കാൻസർ അഥവാ, ഗർഭാശയമുഖ അർബുദം. സെർവിക്കൽ കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിക്കാം. ഒരിക്കൽ രോഗം ഭേദമായാലും തിരികെ വരാനും സാധ്യതയുണ്ട്. സെർവിക്കൽ കാൻസറിന് പുതിയൊരു ചികിത്സാരീതി ആവിഷ്കരിച്ച് ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് നടത്തിയ