ദൂരെ പാർക്ക് ചെയ്യാം

സൂപ്പർമാർക്കറ്റിൽ പോയാൽ അതിന്റെ മുറ്റത്തു തന്നെ, കല്യാണത്തിനു പോയാൽ ചെക്കന്റെ കാറിനരികിൽ എന്നിങ്ങനെ തുടങ്ങി, നമ്മൾ കയറിപ്പോകേണ്ട ഇടത്തു തന്നെ വാഹനം പാർക്ക് ചെയ്യണമെന്ന നിർബന്ധം ഇടക്ക് ഒഴിവാക്കാം. അൽപം ദൂരെ നിർത്തിയിട്ട് കുറച്ച് നടന്ന് വന്ന് കയറിയാലും വലിയ കുഴപ്പമൊന്നും പറ്റില്ലെന്നു മാത്രമല്ല, ചെറിയ ഒരു വ്യായാമവും കിട്ടും. പ്രധാന സ്ഥലത്തു തന്നെ പാർക്കിങ് കിട്ടിയില്ലല്ലോ എന്ന ടെൻഷനും ഉണ്ടാവില്ല.

ഒരു സ്റ്റോപ് മുന്നേ

എന്തിന്റെ കേടാണെന്ന് പറയാൻ വരട്ടെ, ബസിറങ്ങുമ്പോൾ ഒരു സ്റ്റോപ് മുന്നേ ഇറങ്ങി 10 മിനിറ്റ് നടന്നാൽ നല്ലതേ വരൂ. അഞ്ചു മിനിറ്റ് ബസിൽ ഇരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്. ഒപ്പം ഒരു വ്യായാമവും. അതിനേക്കാളുപരി, എതിരെ വരുന്ന പരിചയക്കാർക്ക് പുഞ്ചിരിയും നൽകാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മടുത്തു, ഈ ജോലി വിടാനായോ?

ഏറെ ഇഷ്ടപ്പെട്ട ഒരു ജോലിയിലാണോ ഇപ്പോൾ നിങ്ങളുള്ളത്? യോജിച്ച ഒരു ജോലിയാണെങ്കിൽ അതിൽ നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടും, സന്തോഷവുമുണ്ടാകും. ചെയ്യുന്ന ജോലിയിൽ റിസൽട്ട് കൂടുതലായിരിക്കും. എന്നാൽ, ഇതിന് വിരുദ്ധമാണ് നിങ്ങളുടെ ജോലിയിൽ നിന്ന് അനുഭവപ്പെടുന്നതെങ്കിൽ ഒരു നിമിഷം ചിന്തിക്കുക, തെറ്റായ ഇടത്തിലാണോ

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

മെഡിക്കൽകോളജ്: സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി ആശയ വിനിമയം

ചർമ സംരക്ഷണത്തിന് കൊളാജൻ ബൂസ്റ്റർ കൊള്ളാം, പക്ഷേ…

കൊളാജൻ എന്ന് കേൾക്കാത്തവരുണ്ടാവില്ല. ഏറ്റവും ലളിതമായി പറഞ്ഞാൽ, അതൊരു പ്രോട്ടീൻ ആണ്. മനുഷ്യനടക്കം മിക്ക ബഹു കോശ ജീവികളിലും കോശങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന പദാർഥമാണത്. മനുഷ്യ ശരീരത്തിലെ പ്രോട്ടീനുകളിൽ 30 ശതമാനവും കൊളാജനാണത്രെ. ചർമം, അസ്ഥി, പല്ല്, രക്തക്കുഴലുകൾ എന്നിവയിലെ മുഖ്യഘടകം