മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദ (ബ്രെയിൻ കാൻസർ) സാധ്യതയും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ലോകമെമ്പാടും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയും ഇത് അംഗീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും മസ്തിഷ്ക അർബുദ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് പഠനം പറയുന്നത്.

1994-2022 വരെയുള്ള 63 പഠനങ്ങൾ വിശകലനത്തിൽ ഉൾപ്പെടുന്നു. 10 രാജ്യങ്ങളിൽ നിന്നുള്ള 11 ഗവേഷകരാണ് ഇത് വിലയിരുത്തിയത്. മൊബൈൽ ഫോണുകൾ, ടിവി, ബേബി മോണിറ്ററുകൾ, റഡാർ എന്നിവയിൽ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് സർവകലാശാലയിലെ കാൻസർ എപ്പിഡെമിയോളജി പ്രഫസറായ മാർക്ക് എൽവുഡ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയടക്കം മറ്റ് പല അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മൊബൈൽ ഫോണുകളുടെ റേഡിയേഷൻ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. മൊബൈൽ ഫോൺ റേഡിയേഷന്‍റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ വിലയിരുത്തൽ അടുത്ത വർഷം ആദ്യ പാദത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തിരൂർ ജില്ല ആശുപത്രിയിൽ ആദ്യമായി കൊളോനോസ്കോപ്പി വഴി പോളിപെക്ടമി നടന്നു

തിരൂർ ജില്ല ആശുപത്രിയിൽ ആദ്യമായി കൊളോനോസ്കോപ്പി വഴി പോളിപെക്ടമി നടന്നു

തിരൂർ ഗവ. ജില്ല ആശുപത്രിയിൽ കൊളോനോസ്കോപ്പി വഴി പോളിപെക്ടമി നടത്തുന്നു തിരൂർ: തിരൂർ ഗവ. ജില്ല ആശുപത്രിയിൽ കൊളോനോസ്കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി നടത്തി. പോളിപ്പ് (കോശങ്ങളുടെ അസാധാരണ വളർച്ച) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് പോളിപെക്ടമി എന്ന് പറയുന്നത്. ഇത്തരത്തിൽ തുറന്ന വയറിലെ

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതി സമർപ്പിച്ച വാക്‌സിൻ നയ ശിപാർശ പരിശോധിച്ച് കരട് നയം തയാറാക്കാനാണ് സമിതി രൂപവത്കരിച്ചത്. ആരോഗ്യവകുപ്പ്

ഹെമിപ്ലീജിയ രോഗികൾക്ക് ‘സ്മാർട്ട് മെഡിക്കൽ ഗ്ലൗസു’മായി ഒമാനി വിദ്യാർഥി

ഹെമിപ്ലീജിയ രോഗികൾക്ക് ‘സ്മാർട്ട് മെഡിക്കൽ ഗ്ലൗസു’മായി ഒമാനി വിദ്യാർഥി

മസ്കത്ത്: ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി ‘സ്മാർട്ട് മെഡിക്കൽ ഗ്ലൗസ്’ വികസിപ്പിച്ചെടുത്ത് ഒമാനി വിദ്യാർഥി. ശരീരത്തിന്‍റെ ഒരു ഭാഗം തളർന്നുപോകുന്ന അവസ്യാണ് ഹെമിപ്ലീജിയ. മസ്‌കത്തിലെ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ അൽ അസ്ഹർ സാഹിർ അൽ