സമ്പൂർണ ആരോഗ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണത്. അത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം അപായ ചിഹ്നങ്ങൾ കാണിക്കും.

ചില ലക്ഷണങ്ങൾ ഇതാ:

  • വയർ തലച്ചോറിനെ മാറ്റിമറിക്കും. അപ്രതീക്ഷിതവും അസ്വാ ഭാവികവുമായ വൈകാരിക മാറ്റങ്ങൾ നിങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിൽ സംശയിക്കണം, ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച്. രണ്ടാം തലച്ചോർ എന്നാണ് പലരും വയറിനെ വിശേഷിപ്പിക്കാറ്.
  • ദഹനവ്യവസ്ഥയിലെ മാറ്റങ്ങൾ നിങ്ങളുടെ ത്വക്കിൽ വളരെ എളുപ്പം പ്രകടമാകും. ത്വക്കിലെ കുരുക്കൾ ഒരു പ്രധാന ലക്ഷണമാണ്.
  • ഇടക്കിടെയുള്ള അസുഖങ്ങൾ ദവഹനവ്യവസ്ഥയുടെ തകരാറു കാരണമാകാം.
  • വയർ സ്തംഭനവും ഗ്യാസ് നിറഞ്ഞിരിക്കുന്നതും ദഹനവ്യവസ്ഥ തകരാറിന്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്നാണ്.
  • എപ്പോഴും ക്ഷീണം തോന്നിയാലും വയറിനെ സംശയിക്കണം. പോഷകങ്ങൾ ആഗിരണം ചെയ്യാൻ ദഹനവ്യവസ്ഥക്ക് കഴിയാതിരിക്കുമ്പോൾ ക്ഷീണം ഉണ്ടാകും.
  • മധുരത്തോട് കൂടുതൽ താൽപര്യം തോന്നിയാൽ അതിന്റെ പിന്നിലും ദഹനസംവിധാന തകരാറാകാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു

പുതിയ അമ്മമാരിൽ 20 ശതമാനവും പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോവുകയാണെന്ന് ഡോക്ടർ. കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതിനു ശേഷം അമ്മാർക്കുണ്ടാകുന്ന ഗുരുതരമായ മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. അതായത് അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു. ശരിയായ പിന്തുണ ലഭിച്ചില്ലെങ്കിലും അമ്മയുടേയും

അവയവദാനവും മസ്തിഷ്ക മരണവും

ഇന്ത്യയിൽ അവയവങ്ങൾ ലഭിക്കാതെ ഓരോ വർഷവും അഞ്ചു ലക്ഷത്തോളം പേർ മരണമടയുന്നുണ്ട്. കേരളത്തിൽ മാത്രം വൃക്ക ലഭിക്കാനായി ഒന്നര ലക്ഷത്തോളം പേർ സർക്കാറിന്റെ അവയവദാന/സ്വീകരണ സംവിധാനമായ ‘മൃതസഞ്ജീവനി’യിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിപ്പാണ്. ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ അവയവദാന നിരക്കുള്ള രാജ്യങ്ങളിലൊന്ന്.

എംപോക്‌സ്: വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം

തിരുവനന്തപുരം: എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപമുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ചികിത്സ തേടുന്ന ഡോക്ടറിനെ യാത്രാവിവരം അറിയിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിൽ