തൊടുപുഴ: പകര്‍ച്ചവ്യാധികള്‍ക്ക് ശമനമില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തിലും പകര്‍ച്ചവ്യാധികളുടെ എണ്ണത്തിൽ വർധനയുണ്ട്. പകര്‍ച്ചവ്യാധികൾ വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികൾ വിലയിരുത്താൻ കോന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ചെന്നൈ സോണൽ ഡയറക്ടർ ഡോ. രുചി ജെയിൻ തിങ്കളാഴ്ച ജില്ലലിലെത്തി.

ഇവർ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവുമായി ചൊവ്വാഴ്ച ചര്‍ച്ചനടത്തും. ജില്ലയിൽ 2022ൽ എലിപ്പനി ഒരു കേസാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം നാലായി. മഞ്ഞപ്പിത്തം നാല് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ മലമ്പനി ഒരു കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തെങ്കിൽ ഈ വർഷം 35 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ ചിക്കൻപോക്സ്, വയറിളക്കരോഗങ്ങൾ എന്നിവയിൽ മുൻ വർഷങ്ങളേക്കാൾ മൂന്നു മുതൽ നാലിരട്ടി വർധനയുണ്ട്‌. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലംചെയ്യുന്നില്ല. വാര്‍ഡുതല ശുചിത്വ സമിതികൾ നിര്‍ജീവമായതായി ആക്ഷേപമുണ്ട്.

ഏകാരോഗ്യത്തിൽ വിരമിച്ച ജീവനക്കാരെ നിയമിച്ച് വാര്‍ഡുകള്‍തോറും ഏഴു കമ്യൂണിറ്റി മെന്റര്‍മാരെയും 48 കമ്യൂണിറ്റി വളന്റിയര്‍മാരെയും നിയമിച്ചു. ഇവരുടെ നേതൃത്വത്തിൽ പകര്‍ച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും തുടങ്ങി. എന്നാൽ, ഇത് പ്രയോജനം കണ്ടില്ല. പകര്‍ച്ചവ്യാധി നയന്ത്രണ ജോലികൾ പരിശീലിപ്പിക്കാൻ 50 ലക്ഷത്തിലോറെ തുകയാണ് ആരോഗ്യവകുപ്പ് മാര്‍ച്ചിനുള്ളിൽ ചെലവഴിച്ചത്. എന്നിട്ടും പദ്ധതി പ്രയോജനപ്പെട്ടില്ല എന്നാണ് നിലവിലെ പകര്‍ച്ചവ്യാധികളുടെ വ്യാപനം കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രമേഹം; നിരവധി രോഗങ്ങൾ ഉണ്ടാക്കുന്ന ഏജന്‍റ്

പ്രമേഹം ഒരു രോഗമല്ല, ഒരുപാട്‌ രോഗങ്ങൾ ഉണ്ടാക്കുന്ന ഒരു ഏജന്റാണ്. നമ്മുടെ സമൂഹത്തെ ബാധിച്ച ഏറ്റവും മോശം ആരോഗ്യപ്രശ്നം എന്തെന്ന് ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും അത് പ്രമേഹമാണെന്ന്. ലോകത്തിന്റെ പ്രമേഹതലസ്ഥാനം എന്നറിയപ്പെടുന്നത് ഇന്ത്യയാണ്. കാരണം ലോകത്തിലെ പ്രമേഹരോഗികളുടെ 17 ശതമാനവും

നവജാത ശിശുവിന്‍റെ മെഡിക്കൽ പരിശോധന; ആശുപത്രികൾക്ക് പുതിയ മാർഗ രേഖ പുറത്തിറക്കി

ദുബൈ: നവജാത ശിശുക്കളുടെ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ ആശുപത്രികൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ, പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദേശീയതലത്തിൽ പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തുവിട്ടത്. നവജാത ശിശുക്കൾക്ക്

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീർഘസമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്ന കൗമാരക്കാർക്ക് ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കില്ല. ഹോംവർക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളിൽ ഇവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നാണ് പഠനം പറയുന്നത്. ഇന്റർനെറ്റ്