തൊടുപുഴ: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായ തുള്ളിമരുന്ന് വിതരണം ജില്ലയിലെമ്പാടും ഞായറാഴ്ച നടക്കും. ജില്ലതല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് പോളിയോ വാക്സിന്‍ നല്‍കാൻ 1021 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെ പോളിയോ വാക്സിന്‍ നല്‍കും. ഞായറാഴ്ച ലഭിക്കാത്തവര്‍ക്ക് നാല്, അഞ്ച് തീയതികളില്‍ ഭവനസന്ദര്‍ശനത്തിലൂടെ വാക്സിന്‍ നല്‍കും. 21 ട്രാന്‍സിസ്റ്റ് ബൂത്തുകളും 27 മൊബൈല്‍ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങള്‍ക്കും വാക്സിന്‍ നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡബ്ല്യൂ.എച്ച്.ഒ എക്‌സിക്യൂട്ടിവ് ബോർഡ് പ്രസിഡന്റ് പദവിയിൽ ഖത്തർ

ഡബ്ല്യൂ.എച്ച്.ഒ എക്‌സിക്യൂട്ടിവ് ബോർഡ് പ്രസിഡന്റ് പദവിയിൽ ഖത്തർ

ദോഹ: ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടിവ് ബോർഡ് പ്രസിഡന്റായി ഖത്തറിനെ തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടനയുടെ ജനറൽ അസംബ്ലിയുടെ 153ാമത് സെഷനിലാണ് ഖത്തറിനെ എക്‌സിക്യൂട്ടിവ് ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഒരുവർഷത്തേക്കാണ് ഖത്തറിനെ അധ്യക്ഷ പദവിയിലേക്ക് നിയോഗിച്ചത്. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യരംഗത്ത് ഖത്തർ വഹിച്ച വലിയ

ചർമ വാർധക്യം തടയാം……..

ചർമ വാർധക്യം തടയാം……..

വാർധക്യം ജീവിതത്തിന്റെ അനിവാര്യഘട്ടമാണ്. അതുപോലെതന്നെ വാർധക്യസഹജമായ അസുഖങ്ങളും. അവയെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും പല കാര്യങ്ങളും നമ്മൾ ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ‘ചർമസംരക്ഷണം’. ശരീരത്തിലെ ഏറ്റവും വലിയ അവയവം മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം ശരാശരി ഒന്നരകിലോ

മുണ്ടിനീര് വേണം പ്രതിരോധം

കോഴിക്കോട്: ജില്ലയിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംസ്) പടർന്നുപിടിക്കുന്നു. സ്കൂൾ-കോളജ് വിദ്യാർഥികളിലാണ് മുണ്ടിനീര് സാധാരണയായി കണ്ടുവരുന്നത്. ഇത് സ്കൂളുകളിൽ ഹാജർനില കുറയാൻ വരെ ഇടയാക്കുന്നുണ്ട്. ക്രിസ്മസ് പരീക്ഷക്കാലത്ത് രോഗം പടർന്നുപിടിക്കുന്നത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക വർധിപ്പിക്കുന്നു. മുൻ വർഷങ്ങളെക്കാൾ ഗണ്യമായ തോതിലാണ് രോഗം