ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. പി.ആർ.എസ് ആശുപത്രി എമർജൻസി മെഡിസിൻ ചീഫും സയജങ് യൂനിവേഴ്സിറ്റി ഗ്ലോബൽ എമർജൻസി മെഡിസിൻ കൺസൾട്ടൻറുമായ ഡോ. ഡാനിഷ് സലിം ‘ആരോഗ്യപരിപാലകാരുടെ ആരോഗ്യപരിപാലനം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.

വൈകിയുള്ള ഭക്ഷണരീതി, മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, വ്യായാമക്കുറവ്, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ് എന്നിവ ഡോക്ടർമാരുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലാസ്റ്റ് ലൈൻ ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി ജോളി ലോനപ്പൻ ഒരു വ്യക്തി ആരോഗ്യം നിലനിർത്താൻ വേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.

സെമിനാറിൽ മുഖ്യ രക്ഷാധികാരി ഡോ. ബിജു വർഗീസ്, വൈസ് പ്രസിഡൻറ് ഡോ. ഉസ്മാൻ മലയിൽ എന്നിവർ ചേർന്ന് ഡോ. ഡാനിഷ് സലീമിനെ ആദരിച്ചു. ഡോ. റാമിയ രാജേന്ദ്രൻ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ഡോ. പ്രിൻസ് മാത്യൂസ് സ്വാഗതവും ഡോ. ഇസ്മാഈൽ രൈറോത് നന്ദിയും പറഞ്ഞു. ഡോ. അജി വർഗീസ് അവതാരകനായിരുന്നു. ഡോ. ആഷിഖ് കളത്തിൽ സെമിനാറിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആർത്തി വേണ്ട, ആന്‍റിബയോട്ടിക്കിനോട്

ആർത്തി വേണ്ട,  ആന്‍റിബയോട്ടിക്കിനോട്

ആന്‍റിബയോട്ടിക്കിന്‍റെ അമിത ഉപയോഗമാണ് ആരോഗ്യ കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നിസ്സാര രോഗങ്ങൾക്ക് വ്യാപകമായി ആന്‍റിബയോട്ടിക് ഉപയോഗിക്കുന്നത് പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച ഭീഷണി ചെറുതല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതും കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം വിൽക്കേണ്ടതുമായ ആന്‍റിബയോട്ടിക്കുകൾ

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണം ; കുടകിൽ ജാഗ്രത നിർദേശം

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണം ; കുടകിൽ ജാഗ്രത നിർദേശം

ബംഗളൂരു: മുതിർന്ന പൗരന്മാർക്കും അസുഖബാധിതർക്കും മാസ്ക് ധരിക്കൽ നിർബന്ധമാക്കി കർണാടക സർക്കാർ. 60 വയസ്സ് പിന്നിട്ടവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടൽ, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ്

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഒമ്പത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിന്റെ ഗവേഷണം പൂർത്തിയായെന്നും ആരോഗ്യവകുപ്പ്