യൂട്യൂബ് വിഡിയോ കണ്ട്, ഇറച്ചിയും ചീസും മാത്രം ഭക്ഷണമാക്കിയ നാൽപതുകാരനെ, കൊഴുപ്പ് പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. ചീസ്, ബട്ടർ സ്റ്റിക്സ്, ഹാംബർഗർ എന്നിങ്ങനെ രണ്ടേമുക്കാൽ മുതൽ നാലു കിലോവരെ ദിവസവും അകത്താക്കിയ വീരനാണ് കൈപ്പത്തിയിലൂടെയും മറ്റും കൊളസ്ട്രോൾ പുറത്തുവന്ന നിലയിൽ ആശുപത്രിയിയെത്തിയത്. എട്ടുമാസമായി ഇയാൾ കൊഴുപ്പും ഇറച്ചിയുമടങ്ങിയ ഭക്ഷണങ്ങൾ മാത്രമായിരുന്നു കഴിച്ചിരുന്നതെന്ന് യു.എസ്.എ ടുഡെ റിപ്പോർട്ട് ചെയ്തു.

ഭാരം നിയന്ത്രിക്കാനും ഉന്മേഷം ലഭിക്കാനുമുള്ള ഡയറ്റ് പരീക്ഷണം ലക്ഷ്യം കണ്ടുവെങ്കിലും പാർശ്വഫലം പണി തന്നു. കൈവെള്ളയിലും മുട്ടുകളിലും കാൽവെള്ളയിലുമെല്ലാം മഞ്ഞ നിക്ഷേപങ്ങൾ പ്രത്യക്ഷപ്പെട്ടു. ത്വക്കിൽ കൊഴുപ്പ് ശേഖരിക്കപ്പെടുന്ന സാന്തലാസ്മ (Xanthelasma) എന്ന അവസ്ഥയാണിത്. 200-300 ഉണ്ടായിരുന്ന കൊളസ്ട്രോൾ 1000 കടക്കുകയും ചെയ്തു! 200 വേണ്ടിടത്താണിത്. കണ്ണിന് താഴെയും ഇങ്ങനെ കൊഴുപ്പടിയാറുണ്ട്. ത്വക്കിൽ കൊഴുപ്പടിയുന്നത് സാധാരണഗതിയിൽ അപകടകരമല്ലെങ്കിലും ഉയർന്ന കൊളസ്ട്രോൾ കാരണം ഹൃദ്രോഗ, പക്ഷാഘാത സാധ്യത ഏറെയാണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി

പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

പാലക്കാട്: മഴ അൽപം ശമിച്ചെങ്കിലും സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികൾ ബാധിച്ച് ജൂലൈയിൽ മാത്രം 74 മരണങ്ങളാണുണ്ടായത്. ഇതിൽ കൂടുതൽ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേർ. ഇതിനുപുറമെ 22 മരണങ്ങൾ എലിപ്പനി ബാധിച്ചാണോയെന്ന്

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്രതിരോധിക്കാന്‍ മാര്‍ഗരേഖ

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്രതിരോധിക്കാന്‍ മാര്‍ഗരേഖ

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്ലുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെതന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കോവിഡടക്കം