⊿‘കിളിപ്പാട്ട് ’ കേൾക്കാം:

പ്രകൃതിയിലെ ഏറ്റവും മനേഹരമായ ശബ്ദമേതാണെന്നറിയാമോ? അത് പക്ഷികളുടെ ശബ്ദമാണ്. രാവിലെ എണീറ്റ് പക്ഷികളുടെ ചിലമ്പൊലികൾ ശ്രവിക്കുന്നത് മനസ്സിനെ ഉണർത്തും. പോസിറ്റിവ് മൂഡ് സൃഷ്ടിക്കും. പക്ഷിനാദങ്ങൾക്ക് കാതോർത്തിരിക്കണമെന്നില്ല. അവയുടെ ശബ്ദസാന്നിധ്യം നമ്മുടെ പശ്ചാത്തലത്തിലുണ്ടായാൽ മാത്രം മതി. അതുതന്നെ നല്ല കാര്യമാണെന്ന് വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

⊿നേട്ടങ്ങൾ കുറിച്ചിടൂ:

ചെറുതും വലുതുമായ ഒട്ടേറെ നേട്ടങ്ങൾ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാം. പക്ഷേ, നമ്മളാരും അത് തിരിച്ചറിയാറില്ല. എന്നാൽ, നാം അത് തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് മുന്നോട്ടുപോക്കിന് കുതിപ്പേകും.

എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ്, ആ ദിവസത്തെ നേട്ടങ്ങളുടെയും വീഴ്ചകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തണം. ശേഷം, നേട്ടങ്ങൾ -അത് എത്ര ചെറുതാണെങ്കിലും’ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ആഴ്ചയിലൊരിക്കൽ ആ കുറിപ്പ് വായിച്ചുനോക്കുക. അത് നിങ്ങളിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യരക്ഷക്ക് ആയുർവേദം; വിവിധ പദ്ധതികളുമായി കോട്ടയം ജില്ല പഞ്ചായത്ത്

ആരോഗ്യരക്ഷക്ക് ആയുർവേദം; വിവിധ പദ്ധതികളുമായി കോട്ടയം ജില്ല പഞ്ചായത്ത്

കോട്ടയം: ജില്ല ആയുർവേദ ആശുപത്രിയിലെ ചികിത്സ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാലാനുസൃത നവീകരണം ലക്ഷ്യമാക്കി വികസന പദ്ധതികളുമായി ജില്ല പഞ്ചായത്ത്. ആശുപത്രിയിൽ നിലവിലെ ആരോഗ്യസുരക്ഷ പദ്ധതികൾക്ക് പുറമെയാണ് നടപ്പ് വാർഷിക പദ്ധതിയിലൂടെ അഞ്ചു സവിശേഷ പദ്ധതികൾ കൂടി നടപ്പാക്കുന്നത്. ജീവിതശൈലീ രോഗ

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കൊച്ചി: ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് കുഷ്ഠരോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിൽ കുഷ്ഠരോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധം 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. കാമ്പയിൻ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയുള്ള

ആവശ്യമോ ഇത്ര പ്രോട്ടീൻ!; കൂടിയാലെന്താ കുഴപ്പം ?

ആവശ്യമോ ഇത്ര പ്രോട്ടീൻ!;  കൂടിയാലെന്താ കുഴപ്പം ?

നമ്മുടെ ഡയറ്റിൽ പ്രോട്ടീന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് പഠിപ്പിച്ചതിൽ സോഷ്യൽ മീഡിയക്കും അതിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കും ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ, ഇത്തരം ഇൻഫ്ലുവൻസർമാർ പലരും മുന്നോട്ടുവെക്കുന്ന അത്ര പ്രോട്ടീൻ ഒരു സാധാരണ മനുഷ്യൻ കഴിക്കേണ്ടതുണ്ടോ? വളർച്ചക്കും മസിലുകൾ നിലനിർത്താനും കേടുപാട് തീർക്കാനും