1. പല്ലുകൾ വൃത്തിയായിരിക്കട്ടെ:

എന്റെ സഹോദരി ദന്ത ഡോക്ടറാകാൻ പഠിക്കുന്ന കാലം അവൾ സ്ഥിരമായി പറയുന്നൊരു കാര്യമുണ്ട്: ‘‘നിങ്ങളുടെ എല്ലാ പല്ലുകളും വൃത്തിയാക്കണമെന്നില്ല, നിങ്ങൾക്ക് ആവശ്യമുണ്ട് എന്ന് തോന്നുന്ന പല്ലുകൾ മാത്രം വൃത്തിയാക്കിയാൽ മതി’’. ഈ ഉപദേശമൊക്കെ കേൾക്കുമ്പോൾ, ഞങ്ങൾക്ക് കുടംബത്തിൽ ഒരു ഡോക്ടറുണ്ടായാൽ ഇത്രേം ഗുലുമാലുണ്ടാകുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് വിചാരിക്കും. പക്ഷേ, ഇപ്പോൾ ചിരിക്കുന്നത് അവളാണ്; അതും അവളുടെ മനോഹരമായ പല്ലുകൾ കാണിച്ച്.

2. അപരിചിതനോട് സംസാരിക്കാം:

അപരിചിതരോട് സംസാരിക്കാൻ നമുക്ക് മടിയാണ്. അത് അത്ര നല്ല കാര്യമല്ലെന്ന് നാം ഓരോരുത്തരും വിചാരിക്കുന്നു. പക്ഷേ, ഗവേഷകർ പറയുന്നത് അങ്ങനെയല്ല കാര്യങ്ങൾ എന്നാണ്. അപരിചിതരോട് സംസാരിക്കുന്നതും അവരെ സഹായിക്കുന്നതുമെല്ലാം നാം വിചാരിക്കുന്നതിലും അപ്പുറം സന്തോഷം നൽകുന്ന കാര്യങ്ങളാണ്.

3. അറിയില്ലെങ്കിലും വരയ്ക്കൂ:

ജൂലിയ കാമറണിന്റെ ‘ആർട്ടിസ്റ്റ് വേ’യിലാണ് നമ്മൾ മോണിങ് പേജസ് എന്ന ആശയം ആദ്യം മനസ്സിലാക്കിയത്. അതൊരു എഴുത്താശയമായിരുന്നല്ലൊ. ഇവിടെ നമുക്കൊന്ന് മാറിച്ചിന്തിക്കാം. രാവിലെ എണീറ്റാലുടൻ ഒരു പേപ്പർ എടുത്ത് എന്തെങ്കിലുമൊക്കെ വരച്ചുകൂട്ടുക. നമുക്ക് വരയ്ക്കാനറിയില്ലായിരിക്കാം. എന്നാലും വരയ്ക്കുക. ദിവസങ്ങൾ കഴിയുമ്പോൾ നമുക്ക് ‘മോശം’ ചിത്രങ്ങളുടെ വലിയൊരു കലക്ഷൻ നമ്മുടെ മുന്നിലുണ്ടാകും. പക്ഷേ, അതുകാണുമ്പോഴുണ്ടാകുന്ന സംതൃപ്തി വേറെത്തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നേതാവാകാം, നേതൃത്വശേഷി വളര്‍ത്താം

നേതാവ് എന്നതുകൊണ്ട് രാഷ്ട്രീയക്കാരന്‍ / രാഷ്ട്രീയക്കാരി എന്നല്ല ഉദ്ദേശിക്കുന്നത്. തന്നോടൊപ്പമുള്ള വലുതോ ചെറുതോ ആയ ഒരു ഗ്രൂപ്പിനെ വിജയകരമായി മുന്നോട്ടുനയിക്കുന്നവരെയാണ് യഥാര്‍ത്ഥ നേതാവ് എന്ന് വിളിക്കാവുന്നത്. അതൊരു രാഷ്ട്രീയക്കാരനോ, കമ്പനി സി ഇ ഒ യോ, സിനിമാ സംവിധായകരോ ആരുമാവാം. ഒരു

എൻ.എച്ച്.എം: 29 ആശുപത്രികളിൽ 69 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

എൻ.എച്ച്.എം: 29 ആശുപത്രികളിൽ 69 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ 69.35 കോടി രൂപയുടെ വാര്‍ഷിക പദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം

ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ; ആരോഗ്യസ്ഥിതി സൗജന്യമായി അറിയാം

സമൂഹത്തിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട്  വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ബോധവത്കരണം. കാൽനൂറ്റാണ്ടായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. കെ. ഉമ്മറിന്‍റെ ദീർഘകാലത്തെ പ്രവർത്തനഫലമായാണ് സാധാരണക്കാർക്ക് സൗജന്യമായി അവരുടെ രോഗങ്ങളെയും രോഗസാധ്യതയേയും സംബന്ധിച്ച്