എച്ച്.എം.ടി കോളനി പ്രദേശത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വെള്ളം പരിശോധന നടത്തുന്നു

കളമശ്ശേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം പേർ ചികിൽത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പെരിങ്ങഴയിൽ എച്ച്.എം.ടി കോളനി, കുറുപ്ര, പള്ളിലാങ്കര തുടങ്ങിയിടങ്ങളിൽ ഏറെയും സ്ഥിരീകരിച്ചിട്ടുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. ഇതിൽ പലരും ആലുവ, എറണാകുളം ഭാഗത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

എന്നാൽ കൃത്യമായ കണക്കുകൾ ഔദ്യോഗികമായി അധികൃതരിൽ നിന്നും ലഭിച്ചിട്ടില്ല. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രദേശങ്ങളിലെത്തി കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും വെള്ളത്തിന്‍റെ സാമ്പിൾ പരിശോധനക്കെടുക്കുകയും ചെയ്തു. ഇതിൽ കിണർ വെള്ളം ഉപയോഗിക്കുന്നവരും ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നവരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രോഗികളുടെ വിവരങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തത്സമയം അറിയാം

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

കണ്ണൂർ: ആന്റി ബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതായി പഠനം. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച പ്രബന്ധം തൃശൂരിൽ നടന്ന കേരള വെറ്ററിനറി ശാസ്ത്ര കോൺഗ്രസിൽ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. രോഗാണുക്കൾ ആന്റി

പ്രമേഹം: നാം മനസ്സിലാക്കേണ്ടത്

പ്രമേഹത്തെ ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്നമായി ബോധവത്കരിക്കാനും മെച്ചപ്പെട്ട പ്രതിരോധത്തിനും രോഗനിർണയത്തിനും രോഗപരിപാലനത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനുമായാണ് നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ലോകത്ത് പ്രമേഹരോഗമുള്ളവർ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 2019ലെ അമേരിക്കൻ ഡയബറ്റിക് ഫെഡറേഷൻ കണക്കുപ്രകാരം 425 ദശലക്ഷം