പാലക്കാട്: രജിസ്ട്രേഡ് പ്രാക്ടീഷണർ മാത്രമേ അക്യുപങ്ചർ ചികിത്സ നടത്താൻ പാടുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.

ശരിയായ യോഗ്യതയില്ലാത്തവരെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ജനകീയാരോഗ്യ സംഘടനയായ കാപ്സ്യൂൾ കേരളക്കുവേണ്ടി ഡോ. യു. നന്ദകുമാർ, എം.പി. അനിൽകുമാർ എന്നിവർ നൽകിയ ഹരജിയിലാണ് നിർദേശം.

അംഗീകാരമില്ലാത്ത അക്യുപങ്ചർ പ്രാക്ടീഷണർമാരുടെ പട്ടികയും പരാതിക്കാർ സമർപ്പിച്ചിരുന്നു. ഈ രേഖകൾ തുടർനടപടികൾക്കായി ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകാനും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പി.സി.ഒ.ഡിയും ആയുർവേദവും

പെൺകുട്ടികളിലും സ്ത്രീകളിലും ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളിൽ നിരവധി കുമിളകൾ അഥവാ സിസ്റ്റുകൾ കാണപ്പെടുന്ന അവസ്ഥയെയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്(PCOD) എന്നു പറയുന്നത്. അണ്ഡാശയ മുഴകൾ ഇല്ലെങ്കിൽ തന്നെ പോളിസിസ്റ്റിക് ഓവേറിയുടെ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS)

ആരോഗ്യം മനസ്സിനും വേണം

എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ ഉറക്കം, എട്ടു മണിക്കൂർ വിനോദം… ഈ വാക്യത്തെ തിരുത്തിയെഴുതുന്നതാണ് പുതിയ തൊഴിൽ ശീലം. കൃത്യമായ ‘തൊഴിൽ മണിക്കൂറുകൾ’ ഇല്ലാതെ രാവിലെയോ രാത്രിയിലോ എന്ന വ്യത്യാസമില്ലാതെ ക്ലൈന്റ്സിന്റെ സമയത്തിനനുസരിച്ച് ജോലി ചെയ്യുന്നവരാണ് പുതിയ തൊഴിലിടങ്ങളിലെ ജീവനക്കാർ. ഒരു

ജോലി ചെയ്യാത്ത കാലത്തേയും പ്രീമിയം പോരട്ടെ

തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ആനുകൂല്യങ്ങൾ കുറയുന്നെന്ന് പരാതി ശക്തിപ്പെടുമ്പോഴും പ്രീമിയം തുക സമാഹരിക്കുന്നതിൽ കാർക്കശ്യവുമായി ധനവകുപ്പ്. പുതുതായി സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാർ മെഡിസെപ് പദ്ധതി നിലവിൽ വന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീമിയം അടക്കണം.