തിരുവനന്തപുരം: മഴ ശക്തമായതോടെ പനിയും പകർച്ചവ്യാധികളും വീണ്ടും സംസ്ഥാനത്ത് പിടിമുറുക്കുന്നു. പകർച്ചപ്പനിക്ക് പിന്നാലെ ഡെങ്കിയും എലിപ്പനിയും എച്ച്1എൻ1ഉം പടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഞ്ഞപ്പിത്തവും ആശങ്ക പരത്തുന്നു.

ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം പകർച്ചപ്പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ വെള്ളിയാഴ്ച മാത്രം ചികിത്സ തേടിയത് 11,088 പേരാണ്. ഈ മാസം ഇതുവരെ 2,29,772 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. അതിൽ മൂന്നു മരണവും സംഭവിച്ചു.

ഡെങ്കപ്പനിയും സമാനലക്ഷണത്തോടെയും 443 പേരും എലിപ്പനിയും സമാനലക്ഷണത്തോടെയും 27 പേരും ചികിത്സതേടി. കുറെ മാസങ്ങളായി പടരുന്ന മഞ്ഞപ്പിത്തം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 197 പേരാണ് വെള്ളിയാഴ്ച മാത്രം ചികിത്സ തേടിയത്. ഈ മാസത്തെ കണക്കിൽ 2357 പേർ മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായും 542 പേർ മഞ്ഞപ്പിത്തം ബാധിച്ചും ചികിത്സതേടി. എട്ടു മരണവും റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച മാത്രം 43 പേരാണ് എച്ച് 1എൻ1 ബാധിച്ച് ചികിത്സതേടിയത്. ഈ മാസം 491 പേർ ചികിത്സ തേടിയതിൽ അഞ്ചു മരണവും സംഭവിച്ചു. . ഈ മാസം ഇതുവരെ 92,970 പേരാണ് ചികിത്സതേടിയത്.-

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമാണത്തിന് 28 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്

സ്തനാർബുദ കേസുകൾ വർധിക്കുന്നു

കുവൈത്ത് സിറ്റി: ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക് തന്‍റെ ജീവിതകാലത്ത് സ്തനാർബുദ സാധ്യതയുണ്ടെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഡോ. ഒസാമ അൽ സഈദ്. കാൻസർ അവയർ നേഷന്‍റെ (സി.എ.എൻ) പങ്കാളിത്തത്തോടെ യൂനിവേഴ്സിറ്റിയിൽ നടന്ന ‘പിങ്ക് ഡേ’ ബോധവത്കരണ പരിപാടിയിലാണ് ഡോ.ഒസാമ അൽ

വേനൽക്കാല രോഗവും ആയുർവേദവും

ഭൂമി സൂര്യനുമായി ഏറ്റവും അടുത്തുവരുന്ന കാലമാണ് വേനല്‍. ഈ കാലയളവില്‍ സൂര്യന്‍ ഭൂമിയോടടുത്തു നില്‍ക്കുന്നതിനാല്‍ ചൂട് വളരെക്കൂടുതലായി അനുഭവപ്പെടും. ഭൂമിയില്‍നിന്നും പരമാവധി ജലാംശം നഷ്ടപ്പെടുന്ന ഈ സമയത്ത് സൂര്യന്റെ ശുഷ്കീകരണപ്രഭാവം മനുഷ്യശരീരത്തെയും സാരമായി ബാധിക്കുന്നു. ശരീരബലം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.