ഗർഭാശയമുഖ അർബുദത്തിനെതിരെ (സെർവിക്കൽ കാൻസർ) വേറിട്ട രീതിയിൽ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസ്. സമൂഹത്തിൽ തെറ്റിധാരണ പരത്തുംവിധം സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘമാളുകളാണ് പൂനത്തിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്.

ഫെബ്രുവരി രണ്ടിന് പൂനം ഗർഭാശയമുഖ അർബുദം ബാധിച്ച് മരണപ്പെട്ടതായി വാർത്തവന്നിരുന്നു. രണ്ടുനാൾ കഴിഞ്ഞ് പൂനംതന്നെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട് താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ അർബുദത്തിനെതിരായ അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ നാടകത്തിലൂടെ താൻ ലക്ഷ്യമിട്ടതെന്നും അവർ അറിയിച്ചു. എന്നാൽ, വലിയ വിമർശനമാണ് ഇതിനെതിരെ സോഷ്യൽ മീഡിയിലുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

യോഗ്യതയില്ലാത്ത അക്യുപങ്ചർ ചികിത്സകരെക്കുറിച്ച് അന്വേഷണം വേണം -മനുഷ്യാവകാശ കമീഷൻ

പാലക്കാട്: രജിസ്ട്രേഡ് പ്രാക്ടീഷണർ മാത്രമേ അക്യുപങ്ചർ ചികിത്സ നടത്താൻ പാടുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു. ശരിയായ യോഗ്യതയില്ലാത്തവരെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ജനകീയാരോഗ്യ സംഘടനയായ കാപ്സ്യൂൾ കേരളക്കുവേണ്ടി

ഹെപ്പറ്റൈറ്റിസ് ബാധയിൽ ചൈനക്ക് പിന്നാലെ ഇന്ത്യ: ഹെപ്പറ്റൈറ്റിസ് ബി, സി കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നു…

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

നല്ലത് ഓർത്തെടുക്കാം ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളായിരിക്കും, നന്നായി നടന്നവയേക്കാൾ നാം ഓർത്തിരിക്കുക. തെറ്റായി സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പലരും തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തിയിട്ടുമുണ്ടാവുക. അതിനാൽ, നല്ലതിനെ ബോധപൂർവംതന്നെ ഓർത്തെടുക്കുക. നിങ്ങൾ കൃതജ്ഞനായിരിക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് എന്നും രാവിലെ എഴുതിവെക്കുന്നത് ഇതിനുള്ള