കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ അർബുദ മരുന്നുകൾ ഉൾപ്പെടെയുള്ള ഔഷധസുരക്ഷക്ക് മന്ത്രാലയം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. അർബുദത്തെ ചെറുക്കാൻ പുതിയ ആശുപത്രി നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും രോഗം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും ശാസ്ത്രീയ ഗവേഷണത്തിനും വേണ്ടി വിവിധ പരിപാടികൾ വികസിപ്പിക്കുന്നതായും അൽ അവാദി പറഞ്ഞു.

പ്രഥമ ഗൈനക്കോളജിക് ഓങ്കോളജി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ സമ്മേളനത്തിൽ കുവൈത്തിനകത്തും പുറത്തുംനിന്നുള്ള ഡോക്ടർമാർ അർബുദ പ്രതിരോധം, തിരിച്ചറിയൽ, ചികിത്സ എന്നീ മാർഗങ്ങളെക്കുറിച്ചുള്ള വൈദഗ്ധ്യം പങ്കുവെക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കൂടെയുള്ളവര്‍ ടോക്‌സിക്കായാല്‍ നമ്മള്‍ എന്ത് ചെയ്യും?

ജീവിതത്തില്‍ പലപ്പോഴും പലരും പരാതി പറയുന്നത് കേള്‍ക്കാറുണ്ട്, എന്‍റെ വീട്ടുകാര്‍ പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല, സപ്പോട്ട് ചെയ്യില്ലയെന്ന് മാത്രമല്ല, അവരെന്നെ തളര്‍ത്തുന്നുവെന്നും. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ വിമര്‍ശിക്കുന്നു, ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെ. ഇങ്ങനെ പറയുന്ന ഒരുപാട്

മറക്കേണ്ട; പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

തൊടുപുഴ: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായ തുള്ളിമരുന്ന് വിതരണം ജില്ലയിലെമ്പാടും ഞായറാഴ്ച നടക്കും. ജില്ലതല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് പോളിയോ

ഹൃദയത്തെ സൂക്ഷിക്കാം, നല്ല ആരോഗ്യത്തിനായി

ഹൃദയത്തെ സൂക്ഷിക്കാം, നല്ല ആരോഗ്യത്തിനായി

സെപ്റ്റംബർ 29നാണ് ലോക ഹൃദയദിനം. ഓരോ വർഷവും 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകുന്നുവെന്നാണ്‌ കണക്കുകൾ. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും (സി.വി.ഡി) അതിന്‍റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. Advanced Heart Clinic എന്ന സങ്കൽപം ആസ്റ്റർ