വിചിത്രമെന്ന് തോന്നാവുന്ന ചികിത്സ നടത്തി ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കിയിരിക്കുകയാണ് ബള്‍ജീരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ. 2018 മുതല്‍ ആരംഭിച്ച ചികിത്സയിലൂടെയാണ് ഈ യുവതി തന്‍റെ മോഹം സഫലമാക്കിയത്. ഇതിനായി 32 ഹൈലൂറിണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ ചുണ്ടില്‍ കുത്തിവെച്ചത്. 26,000 ഡോളറോളം രൂപയും വിചിത്രമായ ആഗ്രഹം സഫമാക്കാനായി യുവതി ചെലവഴിച്ചു.

സൈക്കോളജി വിദ്യാർഥിയാണ് ആന്‍ഡ്രിയ. ഈ മാറ്റം വഴി ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് അറിഞ്ഞിട്ട് തന്നെയാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും പറയുന്നു. ‘എന്റെ പ്രണയ ജീവിതത്തെ ഇത് ബാധിച്ചേക്കാമെന്ന് അറിയാം എന്നാലും ഞാനിത് തിരഞ്ഞെടുക്കുന്നു. ചെറുപ്പം മുതല്‍ വ്യത്യസ്തതയെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.’ ആന്‍ഡ്രിയ പറഞ്ഞു.

തന്റെ ഈ രൂപ മാറ്റത്തില്‍ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ല. താനൊരു പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. തന്റെ ശരീരത്തില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു. ഫില്ലേഴ്‌സ് ഉപയോഗിക്കുന്നതിന് മുന്‍പുള്ള ആന്‍ഡ്രിയയുടെ ചുണ്ടുകളുടെ ചിത്രങ്ങള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന് പഠനം; ആധികാരികത പോരെന്ന് കേന്ദ്രം

ന്യൂഡൽഹി: 2020ൽ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന പഠന റിപ്പോർട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഠന റിപ്പോർട്ടിൽ ആധികാരികതയില്ലെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ്

ആര്‍ദ്ര കേരളം പുരസ്‌കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

മൂവാറ്റുപുഴ: ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാമതെത്തി മൂവാറ്റുപുഴ. സമഗ്ര ആരോഗ്യ പദ്ധതിയുടെ വിജയകരമായ നടത്തിപ്പാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്. 2022-23 വര്‍ഷം ആരോഗ്യമേഖലയില്‍ മാത്രമായി 10 കോടിയോളം ചെലവഴിച്ചതായി ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. സാന്ത്വന പരിചരണ പരിപാടികള്‍,

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ
 ടിപ്സ്

ബില്ലിങ് കൗണ്ടറിലാകട്ടെ ഒ.പി ടിക്കറ്റെടുക്കാനുള്ള വരിയിലാകട്ടെ, നിങ്ങളുടെ പിന്നിലുള്ളയാളോട് മുന്നിലേക്ക് കയറി നിന്നുകൊള്ളാൻ പറഞ്ഞു നോക്കൂ. അയാളുടെ സന്തോഷം നിങ്ങളിലും സന്തോഷം നിറയ്ക്കും മരത്തിൽ നിന്നു വീഴുന്ന ഇലകളെ പിടിക്കാൻ നോക്കിയിട്ടുണ്ടോ? കേൾക്കുന്നത്ര എളുപ്പമല്ല, പക്ഷെ രസമാണ്.