വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള മഖാന ലഘു ഭക്ഷണമായാണ് ഉപയോഗിക്കുന്നത്.

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതടക്കം വിവിധ ഗുണങ്ങൾ ഈ പരമ്പരാഗത വിത്തിനുള്ളതായി പറയുന്നു. ഇരുമ്പ്, കാത്സ്യം,ഫോസ്ഫറസ്, മഗ്നീഷ്യം, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

കലോറി വളരെ കുറവാണ്. വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച സ്നാക്കാണിത്. ഇതിൽ ഫൈബറുമുണ്ട്.

മഖാന ബോർഡ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ മഖാന (താമര വിത്ത്) ബോർഡാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത്.

സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന ബിഹാറിലെ മധുബാനി, ദർഭംഗ, സീതാമർഹി, സഹർസ, കട്ടിഹാർ, പുർണിയ, കിഷൻഗഞ്ച്, അരാരിയ മേഖലകളിലാണ് ഉൽപാദനത്തിന്റെ 85 ശതമാനവും.

മഖാന കർഷകർക്ക് കൈത്താങ്ങും പരിശീലന പിന്തുണയും നൽകാൻ ബോർഡിനാകുമെന്ന് ധന മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പരീക്ഷണം വിജയം; അപസ്മാരം പ്രതിരോധിക്കാൻ തലയിൽ ചിപ്പ്

തലയോട്ടിയിൽ ചിപ്പ് വെച്ചുപിടിപ്പിച്ച് അപസ്മാരം നിയന്ത്രിക്കാനുള്ള പരീക്ഷണം വിജയം. ഒക്ടോബറിൽ ലണ്ടനിലെ ഓറൻ നോൾസൻ എന്ന 13കാരന്റെ തലയോട്ടിയിലാണ് ചിപ്പ് ഘടിപ്പിച്ച് പരീക്ഷണം നടത്തിയത്. ചിപ്പ് വെച്ചതോടെ, പകൽ സമയത്തെ അപസ്മാര പ്രശ്നങ്ങൾ 80 ശതമാനം കുറഞ്ഞതായി കണ്ടെത്തി. ചികിത്സിച്ചുഭേദമാക്കാൻ പ്രയാസമായ

ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ…!

ആഹാരത്തിന് രുചി കൂട്ടുന്നതിൽ ഉപ്പ് പ്രധാന ഘടകമാണ്. മാത്രമല്ല ചില ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്.

പ്രായത്തെ പിടിച്ചുകെട്ടാമോ?

എന്നുമുതലാണ് വാർധക്യം തുടങ്ങുന്നത്? ചിലർ 50 വയസ്സിനുശേഷമാണ് വാർധക്യം തുടങ്ങുന്നതെന്നുപറയുമ്പോൾ മറ്റുചിലർ അതിന് 60 മുതൽ 65 വയസ്സുവരെ എങ്കിലും ആകണമെന്ന് പറയുന്നു.  പ്രായത്തെ പിടിച്ചുകെട്ടാൻ സാധിച്ചെങ്കിൽ എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. സമയത്തെ നമ്മുടെ വരുതിയിലാക്കാൻ കഴിഞ്ഞാൽ പിന്നെ എന്തെല്ലാം കാര്യങ്ങൾ