ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത 45 ഓളം മരുന്നുകൾ വിപണിയിൽനിന്ന് പിൻവലിക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. അഞ്ച് വ്യാജ മരുന്നുകളുടെ നിർമാതാക്കൾക്കെതിരെ നിയമനടപടിയും തുടങ്ങി.

50 വ്യാജ മരുന്നുകൾ നിരോധിച്ചുവെന്ന് അടുത്തിടെയുണ്ടായ പ്രചാരണം തെറ്റാണെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് നിരോധിച്ചതെന്നും ഡ്രഗ്‌സ് കൺട്രോളർ രാജീവ് സിങ് രഘുവംശി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓരോ മാസവും 2000 സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്തനാര്‍ബുദം കണ്ടെത്താൻ ജില്ല, താലൂക്കാശുപത്രികളില്‍കൂടി മാമോഗ്രാം

തിരുവനന്തപുരം: പ്രാരംഭ ഘട്ടത്തിൽ സ്തനാര്‍ബുദബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളജുകള്‍ക്കും പുറമേ ജില്ല, താലൂക്ക് തല ആശുപത്രികളില്‍കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കും. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍ വഴി എട്ട് ആശുപത്രികളിലാണ്

ആരോഗ്യരംഗത്ത് പുതുവിപ്ലവമായി മില്ലറ്റ്സ്

ആരോഗ്യരംഗത്ത് പുതുവിപ്ലവമായി മില്ലറ്റ്സ്

ജീവിത ശൈലി രോഗങ്ങൾ പെരുകിയതോടെ ഭക്ഷണ ക്രമത്തിൽ കാര്യമായ മാറ്റത്തിന് ഒരുങ്ങുകയാണ് യുവതലമുറ. ചോറിന്‍റെ അളവ് കുറച്ചതും അത്താഴത്തിനു ഗോതമ്പ് മതിയെന്ന് നിശ്ചയിച്ചതും ഓട്സിലേക്കു വഴിമാറിയതുമൊക്കെ ഇതിന്‍റെ ഭാഗമായിരുന്നെങ്കിൽ ഇപ്പോഴിതാ ചെറുധാന്യ (മില്ലറ്റ്സ്) വിഭവങ്ങളിലേക്ക് തിരിയുന്ന ന്യൂ ജനറേഷന്‍റെ എണ്ണം ലോകമെമ്പാടും

ഡിജിറ്റൽ ആസക്തി: ചികിത്സ തേടിയത് 15,261 കുട്ടികൾ

ഡിജിറ്റൽ ആസക്തി: ചികിത്സ തേടിയത് 15,261 കുട്ടികൾ

കൊച്ചി: മെബൈൽ ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം വരുത്തിവെച്ച ഡിജിറ്റൽ ആസക്തിയുടെ ഗുരുതര പ്രശ്നങ്ങളുമായി വനിതാ ശിശുവികസന വകുപ്പിന്‍റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയത് 15,261 കുട്ടികൾ. ഡിജിറ്റൽ ആസക്തി കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നു എന്നാണ്